Friday, December 23, 2011

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .അല്ലയോ മുഖ്യ മന്ത്രീ , കുട്ടികളുടെ പ്രവേശന രജിസ്റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റെര്...

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .

Siby Sebastian: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .: ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .അല്ലയോ മുഖ്യ മന്ത്രീ , കുട്ടികളുടെ പ്രവേശന രജിസ്റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റെര്...

ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .




ഉമ്മന്‍ ചാണ്ടി അറിയാന്‍ ഒരു തുറന്ന കത്ത് .അല്ലയോ മുഖ്യ മന്ത്രീ , കുട്ടികളുടെ പ്രവേശന രജിസ്റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ് മാസ്റെര്മാര്‍ക്ക് കൊടുത്തത് നല്ലകാര്യം , ഇനി ഒരു ഹെഡ് മാസ്റ്റെര്‍ക്ക് മാത്രം കൈകുലി കൊടുത്താല്‍ മതിയല്ലോ ..പാവം ജനത്തെ വലയ്ക്കുന്ന ഒരു കാര്യം അങ്ങയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഈ അവസരം ഉപയോഗിക്കട്ടെ . സര്‍ക്കാരിന്റെ ചുവടെ കൊടുക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നു അതോടൊപ്പം ഒരു കുറിപ്പും ..
സ്‌കൂള്‍ കുട്ടികളുടെ പ്രവേശന രജിസ്‌റ്റര്‍ തിരുത്തുന്നതിനുള്ള അധികാരം ഹെഡ്‌മാസ്‌റ്റര്‍മാര്‍ക്ക്‌ .ഒന്നുമുതല്‍ പത്താംക്‌ളാസ്‌ വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ പ്രവേശന രജിസ്‌റ്ററില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അധികാരം അതത്‌ സ്‌കൂളിലെ ഹെഡ്‌മാസ്‌റ്റര്‍ക്ക്‌ നല്‍കിയതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്ബ്‌ അറിയിച്ചു. ഇന്നലെ കൂടിയ മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ച്‌ അന്തിമ അനുമതി നല്‍കി. വിദ്യാഭ്യാസ നിയമപ്രകാരം കുട്ടികളുടെ പേര്‌, മതം, ജനനത്തീയതി എന്നിവ അഡ്‌മിഷന്‍ രജിസ്‌റ്ററില്‍ ചേര്‍ത്തുകഴിഞ്ഞാല്‍ തിരുത്തുന്നതിന്‌ സര്‍ക്കാര്‍ വിജ്‌ഞാപനം ആവശ്യമായിരുന്നു. മുന്‍ സര്‍ക്കാര്‍ അസാധാരണ വിജ്‌ഞാപനം വഴി ആ ചുമതല ജില്ലഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക്‌ നല്‍കിയിരുന്നു. ഇതു സംബന്ധിച്ച്‌ നിരവധി പരാതികള്‍ വന്നതിനെ തുടര്‍ന്നാണ്‌ ചുമതല ഹെഡ്‌മാസ്‌റര്‍ക്ക്‌ കൈമാറുന്നത്‌.
___________________________________________________________________________________________

തന്റെതല്ലാത്ത കാരണത്താല്‍ ബര്‍ത്ത് സെര്ടി ഫിക്ക റ്റു രജിസ്റ്റര്‍ ചെയ്യതതുമുലമോ , തെറ്റായി ചേര്‍ത്തത് മുലമോ കഷ്ടത അനുഭവിക്കുന്ന
ഒരു പാട് ജനങ്ങള്‍ ഉണ്ട് . അതില്‍ പ്രധാനം പ്രവാസികള്‍ ആണ് , അവര്‍ക്ക് ,പ്രവാസി രാജ്യത്തു പല ആവശ്യങ്ങള്‍ക്കും ലോങ്ങ്‌ ബര്‍ത്ത്
സെര്ടിഫിക്ക റ്റു ആവശ്യ മാണ് താനും . വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള രജിസ്റ്റര്‍ തപ്പാന്‍ അവിടെ യുള്ള ഏമാന്‍ മാര്‍ക്ക് കൈമണി കൊടുത്താല്‍ മാത്രം പോരാ , മുന്തിയ തരം മദ്യവും കാഴ്ച വെക്കണം
, പ്രവാസി ആണ് എന്നറിഞ്ഞാല്‍ അവന്‍ ഒരു വര്ഷം ഉണ്ടാക്കുന്ന ശമ്പളം വരെ കൈ മണി കൊടുത്താലേ ഏമാന്‍ മാര്‍ കനിയു ..
ഇനി എന്തെല്ലാം നുലാമാലകള്‍ , അവന്മാരെ എല്ലാം കൈമണി കൊടുത്തോ , സ്വാതീനിച്ചോ ഫയല്‍ തപ്പി എടുത്തു കഴിഞ്ഞാല്‍ തന്നെ പഞ്ചായത്ത് മുതല്‍ ,വില്ലജ് ,
തഹസീല്‍ ധാര്‍ , സബ് കലക്ടര്‍ ഓഫീസ് തുടങ്ങിയ എല്ലാ ഓഫീസുകളിലെയും തുണിനും, തുരുമ്പിനും കൈമണി , മാത്രമോ എന്തെല്ലാം കാഴ്ച വെക്കണം മര്‍. സി എം ഒരു
ബര്‍ത്ത് സേര്ടി ഫിക്ക റ്റു നേടിയെടുക്കാന്‍ ? ആരെ ഒക്കെ പ്രീതി പെടുത്തണം സി എം ? ഞങ്ങള്‍ പ്രവാസികള്‍ ഉണ്ടാക്കുന്ന പണത്തിനു എന്താ വില യില്ലേ ?കഷ്ട കാലത്തിനു രജിസ്റ്റര്‍ ചെയ്യാന്‍ പോകുന്ന ആള്‍ ക്രിസ്തു മത വിശ്വാസി ആയാല്‍ ഓഫീസര്‍ മാര്‍ക്ക് ചാകര ..കാരണം മാമോദീസ സെര്ടി ഫിക്ക റ്റു കാണിക്കണം ..കുഞ്ഞു ജനിക്കുന്ന കാലത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെയോ , അപ്പന്റെയോ അപ്പനോ , അല്ലെങ്കില്‍ അമ്മയോ പള്ളിയില്‍ പോയി പറയുന്ന ദിവസം അന്ന് കൃത്യമായി ചേര്‍ക്കണം എന്ന് ഉണ്ടോ സി എം ?..അതും തെറ്റാന്‍ മേലെ സി എം ? പിന്നെ ഹിന്ദു വിനും , മുസല്‍മാനും ഇല്ലാത്ത മാമോദീസ സെര്ടി ഫിക്ക റ്റു എന്തിനാ സി എം കൃസ്ത്യാനി ഹാജരാക്കണം എന്ന് ശാട്യം ? ഏമാന്‍ മാര്‍ക്ക് അത് പറഞ്ഞു ആയിരങ്ങള്‍ കൈ മണി വാങ്ങാന്‍ അല്ലെ ? എല്ലാത്തിനും ഏകീകൃത നിയമം അല്ലേ വേണ്ടത് ?..അങ്ങ് നാട് മുഴുവന്‍ ഓടി ഹര്‍ജി വാങ്ങുമ്പോള്‍ ഇവിടെ ഉദ്യോഗസ്ഥര്‍ കീശ വീര്‍പ്പിക്കുന്നതു അങ്ങേക്ക് തടയാന്‍ ആവുമോ ?' സുതാര്യ ഭരണം ' അതിവേഗം ബഹു ദുരം 'എന്നത് അല്ലെ അങ്ങയുടെ സര്‍കാരിന്റെ മുദ്രാവാക്യം ?..അങ്ങ് കണ്ണടച്ച് പാല് കുടിക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ ആവുമോ ? ഇവിടെ പഞ്ചായത്ത് മുതല്‍ അങ്ങ് അങ്ങയുടെ ഭരണ സിരാ കേന്ദ്രത്തില്‍ വരെ ''അഴിമതി ' പകല്‍ വെളിച്ചം പോലെ കാണാന്‍ കഴിയും ..ഇതാണോ സുധാര്യം ? ഇവിടെ പട്ടാപകല്‍ പോക്കറ്റ് അടി ..പാവം ജനത്തിന്റെ പോക്കറ്റ് അങ്ങയുടെ സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുമ്പോള്‍ അങ്ങ് അറിയുന്നില്ല എന്ന് പറയാന്‍ ആവുമോ ? പാവം പ്രവാസികളുടെ വേദന ആനുഭവത്തില്‍ മനസിലാക്കിയത് കൊണ്ട് പറയുന്നതാ സാര്‍ ..അങ്ങയുടെ സുതാര്യ ഭരണ വിശേഷം ?
കഴിയുമെങ്കില്‍ അങ്ങ് ഈ ഓട്ടം ഓടുമ്പോള്‍ കഴിവുള്ള ചില ''corrupted ' അല്ലാത്ത ഉദ്യോഗസ്ഥരെ കൊണ്ട് ഒന്ന് , അങ്ങയുടെ വകുപ്പ് കൊണ്ട് അന്ന്യോഷിച്ചു നോക്കണേ ?..അപ്പോള്‍ അങ്ങേക്ക് മനസിലാവും ''എന്താണ് സുതാര്യ ഭരണം എന്ന് ?..ഒരേ കാര്യത്തിനു പല നിയമങ്ങളും , പല ചട്ടങ്ങളും , ഇവയെങ്കിലും ഒന്ന് പരിശോധിക്കണേ ... ഇതും ഒരു പ്രവാസിയുടെ ഹര്‍ജി ആയി പരിഗണിച്ചു തീര്‍പ്പ് ആക്കണം എന്ന് അപേക്ഷ !

Thursday, December 1, 2011

Siby Sebastian: വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?...

Siby Sebastian: വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?...: വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ? വിവാദ വ്യവഹാരി നന്ദ കുമാറും വി എസ് അച്ചുധാനന്തനും തമ്മില്‍ എന്ത് ബന്ധം ?..പിള്ള കേസ് വിധി ച...

വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?

വി എസ് v /s നന്ദ കുമാര്‍ - എന്താണാവോ നാറുന്നത് ?
വിവാദ വ്യവഹാരി നന്ദ കുമാറും വി എസ് അച്ചുധാനന്തനും തമ്മില്‍ എന്ത് ബന്ധം ?..പിള്ള കേസ് വിധി ചമാച്ചുണ്ടാക്കിയതോ ?നന്ദകുമാറും പൊളിറ്റിക്കല്‍ നേതാകളും തമ്മില്‍ എന്ത് ബന്ധം ?..കുഞ്ഞാലിക്കായും ഇയാളും തമ്മില്‍ എന്ത് ബന്ധം ?..
മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ കെ ജി യുടെ നേരെ ഉള്ള അഴിമതി ആരോപണവും പുകഞ്ഞു നാറി കത്തി കയറി കൊണ്ടിരുന്നപ്പോള്‍ ആ വിഷയത്തെ ടൈവേര്‍ട്ട് ചെയ്യാന്‍ ഒരു വിധി ഉടന്‍ പുറത്തു വിട്ടു എന്ന് അങ്ങ് ഡല്‍ഹി കേന്ദ്രത്തിലെ ചില നിയമ വിദക്തെര്‍ 'രഹസ്യം '' പറയുന്നത്
ശരിയാണോ ?. കെ ജി ബി കേസ് തിരിക്കാന്‍ തമിഴ് നാട്ടില്‍ നിന്നും ഉള്ള ജഡ്ജിനെ കണക്ട് ചെയ്തു ജൂഡിഷരിയെ അവഹേളിക്കാന്‍ ശ്രമിക്കുന്നത് ശരിയോ ?...ആകെ അട്ടര്‍ കോണ്ഫു ഷന്‍ ?.....
സജിത്ത് പരമേ ശരന്‍ മംഗളത്തില്‍ എഴിതിയ റിപ്പോര്‍ട്ടു ചുവടെ ചേര്‍ക്കുന്നു ..ഇത് ഷെയര്‍ ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ഈ ബ്ലോഗ്‌ ലുടെ
എന്റെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുന്നു ..വായിച്ചാ ശേഷം നിങ്ങളുടെ അഭിപ്രായം രേഹപ്പെടുതുമല്ലോ ...



വിവാദ വ്യവഹാരദല്ലാള്‍ ടി.ജി. നന്ദകുമാറിന്റെ ന്യൂഡല്‍ഹിയിലെ മേല്‍വിലാസം എ.ഐ.എ.ഡി.എം.കെ. നേതാവും രാജ്യസഭാ എം.പിയുമായ ഡോ. മൈത്രേയന്റെതാണെന്നു സൂചന. ''96 സൗത്ത്‌ അവന്യൂ ന്യൂഡല്‍ഹി 110011''എന്നതാണു നന്ദകുമാറിന്റെ ന്യൂഡല്‍ഹിയിലെ മേല്‍വിലാസം. രാജ്യസഭാ എം.പി. എന്ന നിലയില്‍ ഡോ. മൈത്രേയന്റെ ഔദ്യോഗിക വസതിയുടെ മേല്‍വിലാസമാണിത്‌. കഴിഞ്ഞ മൂന്നു വര്‍ഷമായി മൈത്രേയന്‍ ഇവിടെയാണു താമസിക്കുന്നത്‌. സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ ആയിരുന്ന ജസ്‌റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണനുമായുള്ള ബന്ധമാണു ടി.ജി. നന്ദകുമാറിന്റെ പേരില്‍ ശക്‌തമായ ആരോപണങ്ങള്‍ ഉയരാന്‍ കാരണം. ഇടമലയാര്‍ കേസില്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയെ ശിക്ഷിക്കാന്‍ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദനുവേണ്ടി സുപ്രിംകോടതി ജഡ്‌ജിമാരെ നന്ദകുമാര്‍ സ്വാധീനിച്ചു എന്ന ആരോപണവും ശക്‌തമായി നിലനില്‍ക്കുന്നു. ഇക്കാര്യം നന്ദകുമാര്‍ നിഷേധിച്ചിട്ടുണ്ടെങ്കിലും ജഡ്‌ജിമാരുമായുളള അവിശുദ്ധബന്ധം വ്യക്‌തമാക്കുന്ന ധാരാളം വിവരങ്ങള്‍ നന്ദകുമാര്‍തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌.ഐസ്‌ക്രീ പാര്‍ലര്‍ കേസില്‍ മന്ത്രി കുഞ്ഞാലികുട്ടിക്കൊപ്പം ഹൈക്കോടതി ജഡ്‌ജി സുഭാഷ്‌ റെഡ്‌ഡിയെ കാണാന്‍ താന്‍ പോയിരുന്നതായി നന്ദകുമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ തുറന്നുസമ്മതിച്ചിട്ടുണ്ട്‌. വ്യവസായിയായ വി.എം. രാധാകൃഷ്‌ണനും അന്ന്‌ ഒപ്പമുണ്ടായിരുന്നു. തന്നെ രക്ഷിക്കണമെന്നു കുഞ്ഞാലിക്കുട്ടി കേണപേക്ഷിച്ചിട്ടും 'സമയം കഴിഞ്ഞുപോയി' എന്ന മറുപടിയാണു ജസ്‌റ്റീസ്‌ സുഭാഷ്‌ റെഡ്‌ഡിയുടെ ഭാഗത്തുനിന്നും ഉണ്ടായതത്രേ. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്കൊപ്പം ജഡ്‌ജിയെകാണാന്‍ നന്ദകുമാര്‍ പോയത്‌ മധ്യസ്‌ഥതക്കല്ലാതെ എന്തിനാണെന്നുള്ളതാണ്‌ ഉത്തരമില്ലാത്ത ചോദ്യം. ആ നിലയ്‌ക്കു താന്‍ ഇതുവരെ ആര്‍ക്കുവേണ്ടിയും ജഡ്‌ജിമാരെ സ്വാധീനിക്കാന്‍ പോയിട്ടില്ലെന്നുള്ള നന്ദകുമാറിന്റെ ഭാഷ്യം അടിസ്‌ഥാനരഹിതമാണെന്നു വ്യക്‌തമാണ്‌.സംസ്‌ഥാനത്ത്‌ റിലയന്‍സ്‌ ഫ്രഷ്‌ തുടങ്ങാന്‍ പലതവണ മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദനെ സന്ദര്‍ശിച്ചിരുന്നുവെന്നു നന്ദകുമാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. മുഖ്യമന്ത്രി ആയതു മുതലാണു വി.എസുമായുള്ള പരിചയം. റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനുമായുള്ള ബന്ധമാണ്‌ വിവാദമായ മറ്റൊരു ആരോപണം. കൂടാതെ എല്‍.ഡി.എഫ്‌. നേതാക്കളെക്കാള്‍ അടുത്തബന്ധം യു.ഡി.എഫ്‌. നേതാക്കളുമായി തനിക്കുണ്ടെന്നും സമ്മതിക്കുന്നു. അടുത്തിടെ വിമാനയാത്രക്കിടയില്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനുമായി സംസാരിച്ചതായും നന്ദകുമാര്‍ വ്യക്‌തമാക്കി.-
സജിത്ത്‌ പരമേശ്വരന്‍


Wednesday, November 30, 2011

വി എസ് അച്ചുധാനന്തനെ കോടതി ശിക്ഷിച്ചു !!!




അച്ഛാ 'നന്തന്‍ ഭാഗ്യമുള്ള അച്ഛനാ ...ഓരോ ചവിട്ടു അദേഹത്തിന് കിട്ടുമ്പോഴും എന്തെങ്കിലും അദൃശ്യ ശക്തി അദേഹത്തെ മറക്കാന്‍ വരുന്നു ..ഇപ്പോള്‍ ഇതാ വി എസിന് എതിരെ കോടതി വിധി വന്നു ..ഉമ്മന്‍ ചാണ്ടി കൊടുത്ത മാന നഷ്ട കേസില്‍ ഒരു ലക്ഷത്തി പത്തായിരം രൂപാ
നഷ്ട പരിഹാരം ഉമ്മന്‍ ചാണ്ടിക്ക് കൊടുക്കാന കോടതി വിധി ....ഒരുത്തി 'എന്നും ..കുരങ്ങന്‍ എന്നും ''തള്ളച്ചി എന്നും '' കള്ളന്‍ എന്നും
പോഴന്‍ ..എന്നിങ്ങനെ കേരളത്തിലെ സമുന്നതരായ വ്യക്തികളെ നിലവാരം ഇല്ലാതെ വിളിച്ചു കൊഞ്ഞനം കുത്തുന്ന ഈ 'പിണ' ങ്ങാറായി കാര്‍ പറയുന്നപോലെ '' നികൃഷ്ട ജീവി '' കേരളത്തിലെ , അല്ല കേരളത്തിലെ വിപ്ലവ പ്രസ്ഥാങ്ങള്‍ക്ക് തന്നെ ഒരു പുഴു കുത്തായി മാറുക ആണ് ...
ഇവിടെ ഈ ശിക്ഷ ''മുല്ലപ്പെരിയാറില്‍ '' തട്ടി ചര്‍ച്ച ആയില്ല ..സഖാക്കള്‍ തന്ത്ര പുര്‍വം വിസ്മരിച്ചു ..ഇന്റര്‍നെറ്റ്‌ കുട്ടുകാര്‍ മറന്നു ....
കുറച്ചു കാലം മുന്‍പ് ഇദേഹത്തിന്റെ മകന്റെ ലീല വിലാസങ്ങള്ക്കു ''നടപടി വരുന്നു എന്നാ കാര്യം വന്നപ്പോള്‍ നമ്മുടെ പി സി ജോര്‍ജ്
ഗണേഷ് വിവാദം കൊണ്ട് അതും ചര്‍ച്ച ആകാതെ പോയി. ...
ഒരു ചോദ്യം ''ശാരിയുടെ ശാപം ഇടേഹത്തെ വേട്ടയാടാന്‍ തുടങ്ങിയോ ?..പൂജ പുരയിലേക്ക്‌ ഇനി എത്രനാള്‍ ???...
കുറച്ചു കാലമായി കേരളത്തിലെ ജനങ്ങളെ 'കൊഞ്ഞനം കുത്തി '' കാട്ടികൊണ്ടിരിക്കയല്ലയിരുന്നോ ഈ ''വിപ്ലവ 'നാട്യ കാരന്‍ ഇനി ഇതുപോലെ പുറകെ എത്ര വിധികള ,ശിക്ഷകള്‍ ഏറ്റു വാങ്ങാന്‍ പോകുന്നു ...ശാരിയുടെയും ..ശാരിയുടെ മാതാപിതാകളുടെയും കണീര്‍ വിറ്റു അധികാരം ..പിന്നെ അധികാരത്തില്‍ കയറിയപ്പോള്‍ വി ഐ പി കളെ മറന്നു ..ഇപ്പോള്‍ അവരുടെ പേരും പറഞ്ഞു ഈ സ്ഥലകാല കല 'ബോധം ' നഷ്ടപെട്ട ' വെട്ടിനിരത്തല്‍ '' പ്രസ്ഥാനത്തിന്റെ ..ശില്പി ..അല്ല ആ പിണ' ങ്ങാറായി കാര്‍ പറയുന്നത് പോലെ ഈ ''നികൃഷ്ട ജീവി '' ഇനിയും എത്ര പേരുടെ മാനം കളയും?..ഈ ചോദ്യം കേരള മനസാക്ഷി ഉയര്‍ത്തുന്ന ചോദ്യം ആണ് ?..
ഇനിയും ഈ കൊഞ്ഞനം കുത്ത് നാം കണ്ടില്ലാ എന്ന് നടിക്കുന്നത് ശരിയാണോ ?...

Saturday, November 26, 2011

അവിടെ കരണത്ത് അടി , ഇവിടെ കേരളത്തില്‍ വാക്ക് അടി .








കരണത്ത് അടി, ഇവിടെ കേരളത്തില്‍ വാക്ക് അടി .
അങ്ങ് ഡല്‍ഹിയില്‍ ഹാര്‍വീര്‍ സിംഗ് കൃഷി മന്ത്രി ക്കിട്ട് കരണ കുട്ടി നോക്കി ഒന്ന് കൊടുത്തു !!..കുറെ പേര്‍ക്ക് അത് രസിച്ചു ..
ഹാര്‍ വീര്‍ സിംഗ് തിഹാര്‍ ജയിലില്‍ പോയി ..എങ്കിലും ഭരണം കൈ ആളുന്ന ''പിണ' ങ്ങാരായി 'കാരെ പോലുള്ളവരുടെ വാക്കുകള്‍
കടം എടുത്താല്‍ ''നികൃഷ്ട ജീവികള്‍ '' ആയ ഭരണത്തിലെ ചില രക്ത ദാഹികല്ലായ അട്ടകളെ ഇങ്ങനെ കൈ കാര്യം ചെയുന്നത് നല്ലത് എന്ന് ഒരു
എന്പതു ശതമാനം ജനങ്ങളും ചിന്തിച്ചു തുടങ്ങി ..പക്ഷെ അവര്‍ പേടിച്ചിട്ടു അനങ്ങാ തിരിക്കുന്നതാ..അവസരം കിട്ടിയാല്‍ രംഗത്ത് വരും..
അവിടുത്തെ അടിക്കു എരിവു കുട്ടി നമ്മുടെ അച്ചു ഇന്ന് അങ്ങ് കുത്ത് പറമ്പില്‍ രസ ഗുളിക പൊട്ടിച്ചു !!!..
രക്ത സാക്ഷികള്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പോയതാ അദേഹം !!..സ്വാശ്രയ സമരത്തില്‍ കൊല്ലപ്പെട്ട അഞ്ചു
സഹാക്കല്‍ക്കളുടെ ഓര്മ ദിനം ..ഒരു കാര്യം അച്ചു മറന്നോ ആവോ സിപിഎം നേതാക്കളുടെ മക്കള്‍ സ്വാശ്രയ വിദ്യാഭ്യാസം നേടിയതും , നേടി കൊണ്ടിരിക്കുന്നതും ?...
ഒരു താക്കീതും ഉമ്മന്‍ ചാണ്ടിക്കും ഇതേ അനുഭവം കിട്ടും പോലും ...,..ഉമ്മന്‍ ചാണ്ടിക്കും കിട്ടിതിരിക്കാന്‍ നോക്കണേ എന്ന് !! അതോ ദോയ അര്‍ത്ഥത്തില്‍ ഒന്ന് കൊടുത്തോ സഖാക്കളേ എന്നാണോ പറഞ്ഞത് എന്ന് അറിയില്ല ...
എന്തായാലും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി പി സി വിഷ്ണു നാഥ് എം എല്‍ എ യും , പി ടി തോമസ്‌ എം പി യും രംഗത്ത് വന്നു ....
കേന്ദ്ര കൃഷിമന്ത്രി ശരദ്‌പവാറിനെ ആക്രമിച്ചത്‌ ന്യായീകരിച്ച പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ കഴിഞ്ഞ അഞ്ചു വര്‍ഷം അടികിട്ടാതെ രക്ഷപ്പെട്ടത്‌ ജനങ്ങള്‍ വിവേകമുള്ളവരായതു കൊണ്ടാണെന്ന്‌ പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ.പ്രതിപക്ഷനേതാവ്‌ സ്‌ഥാനത്തിനു നിരക്കാത്ത രീതിയിലുള്ള വി.എസിന്റെ പ്രസ്‌താവന ദൗര്‍ഭാഗ്യകരവും പ്രകോപനപരവുമാണ്‌.ജനദ്രോഹകരമായ നടപടികളുടെ പേരില്‍ നേതാക്കളെ അടിച്ച്‌ ജനങ്ങള്‍ പ്രതികരിച്ചിരുന്നെങ്കില്‍ വി.എസ്‌. അതില്‍നിന്നു രക്ഷപെട്ടത്‌ അദ്ദേഹത്തിന്റത്ര വിവേകശൂന്യത ജനങ്ങള്‍ക്കില്ലാത്തതു കൊണ്ടാണെന്നും വിഷ്‌ണുനാഥ്‌ പറഞ്ഞു. ...
ഈ വിഷ്ണു നാഥ് ഒന്ന് ആഹ്യണം ചെയ്താല്‍ കേരളത്തിലെ യുത്തന്‍മാര്‍ രംഗത്ത് വരില്ലേ ?...
വായി തോന്നുന്നത് കോതക്ക് പാട്ട് എന്നാ പോലെ പറയുന്ന വി എസ് നെ ഒരു പാഠം പഠിപ്പിച്ചു കൂടെ ?ഭരണം കൈ വശം ഇല്ലേ ?..

പ്രതിപക്ഷ നേതാവ് നില മറന്നു സംസാരിക്കുന്നു എന്നാ നമ്മുടെ പി ടി തോമസ്‌ പറയുന്നത് ..വി എസിനെ പോലെ ഒരാള്‍ ഈ കേരളത്തിന്‌
അപമാനം ആണെന്ന് പോലും ..
അതിനു ഈ വി എസിന് എന്നാ നില ഉണ്ടായിരുന്നത് ?..അദേഹം എന്നും പെന്‍ വിഷയം നോക്കി നടക്ക യല്ലേ ?..കഷ്ടം അടി വാക്കാല്‍ മാത്രമേ ഇവിടെ തുടങ്ങിയിട്ടുള്ളൂ ...മനസ്സില്‍ ഇവിടുത്തെ രാഷ്ട്രീയ കോമരങ്ങളെ കടിച്ചു കീറാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു സമുഹം വളര്‍ന്നു വരുന്ന കാലം അതി വിദൂരം അല്ല എന്ന്
ജനത്തെ വെറും കഴുതകള്‍ ആയി കണ്ടു നാടിനെ കട്ട് മുടിക്കുന്ന രാഷ്ട്രീയ ..ഭരണ നേതാക്കള്‍ ചിന്തിക്കുന്നത് നല്ലത്










































Friday, November 25, 2011

Siby Sebastian: .തമിഴകം വാഴ്ക !..കേരളം തുലയട്ടെ ....കണ്ണ് തുറക്കാ...

Siby Sebastian: .തമിഴകം വാഴ്ക !..കേരളം തുലയട്ടെ ....കണ്ണ് തുറക്കാ...: കണ്ണ് തുറക്കാത്ത അധികാര വര്‍ഗത്തെ എതിര്‍ക്കാന്‍ നമുക്ക് ഒന്നാവാം... മുല്ല പ്പെരിയാര്‍ : മന്ത്രി സ്ഥാനം പോയാലു...

.തമിഴകം വാഴ്ക !..കേരളം തുലയട്ടെ ....കണ്ണ് തുറക്കാത്ത അധികാര വര്‍ഗത്തെ എതിര്‍ക്കാന്‍ നമുക്ക് ഒന്നാവാം....































കണ്ണ് തുറക്കാത്ത അധികാര വര്‍ഗത്തെ എതിര്‍ക്കാന്‍ നമുക്ക് ഒന്നാവാം...

മുല്ല പ്പെരിയാര്‍ : മന്ത്രി സ്ഥാനം പോയാലും പോരാട്ടം തുടരും , പി ജെ ജോസഫ്‌ .
ഇങ്ങനെ ചങ്ക് ഉറപ്പോടെ പറയാന്‍ ആര്‍ജവത്വം ഉള്ള ഏതു പൊതു പ്രവര്‍ത്തകനാണ് ഉള്ളത് ..കേരളത്തിലെ മുപ്പതു ലക്ഷം ജനങ്ങള്‍ക്ക്‌ , അവരുടെ ജീവന് പുല്ലു വില കല്‍പ്പിക്കുന്ന കുറെ മന്ത്രിമാരും
പ്രതിപക്ഷ ജന പ്രതിനിധികളും ....ഈ പ്രശ്നത്തെ നേരിടാന്‍ എവിടെ പോയി നമ്മുടെ സി എം ?..
നാട്ടില്‍ മുഴുവനും ആര്‍ഭാടമായി ജനങ്ങളുടെ പരാതി പരിഹാരം ചെയ്തു കൊടുക്കാന്‍ ഓടി നടക്കുമ്പോള്‍ ഈ മുപ്പതു ലക്ഷം ജനങ്ങളുടെ ജീവനുവേണ്ടി പറയാന്‍ ഒരു വാക്കും ഇല്ലേ ?..പാര്‍ ല മെന്റിന്റെ മുന്‍പില്‍ , അല്ലെങ്കില്‍ പ്രധാന
മന്ത്രിയുടെ മുന്‍പില്‍ സമരം ചെയ്യൂ ..ചിലപ്പോള്‍ നിങ്ങളുടെ മുഖ്യ മന്ത്രി സ്ഥാനം പോകുമായിരിക്കും ... അധികാരം പോകും ..അല്ലെങ്കിലും ഈ അധികാരം സാതാ ജനത്തിന് എന്ത് ഗുണം ആണ് കിട്ടുന്നത് ...? ആളെ വിളിച്ചു കൂട്ടി കുറെ ഹര്‍ജികള്‍ എഴുതി വാങ്ങിയാല്‍ ''ജനകീയം '' ആകുമോ ?..
വോട്ടു ചെയ്തു അധികാരത്തില്‍ കയറ്റിയ പാവം ജനങ്ങളെ കബളിപ്പിക്കുന്ന സര്‍ക്കാര്‍ ഉദ്ധ്യോഗസ്തരുടെ അഴിമതിക്ക് തടയിടാന്‍
ഈ ജനകീയ മുഖ്യന് ആകുമോ ? ഈ വെല്ലുവിളി സ്വീകരിക്കാന്‍ കഴിയുമോ ?..
സര്‍കാരിന്റെ അധികാരം ഉപയോഗിച്ച് ''അഴിമതി 'കാരന്റെ ജയില്‍ വാസം - ഫൈവ് സ്റാര്‍ ഹോട്ടല്‍ ഫസിലിറ്റി നല്കിയതും , അതിനു ശേഷം
ജയില്‍ മോചനം നളകിയതും ന്യായീകരിക്കാന്‍ എന്താണ് മുഖ്യമന്ത്രി പറഞ്ഞത് ? ..അഴിമതി നിരോധന നിയമം പ്രയോഗിച്ചല്ല പിള്ളയെ ശിക്ഷിച്ചത് എന്ന് !
കഷ്ടം , ഏതു നിയമത്തില്‍ ആയാലും കോടികള്‍ കക്കുന്ന ജന പ്രതിനിധികള്‍ക്ക് ഒരു നിയമം ..വിശന്നു വളഞ്ഞു ഒരു കഷണം റൊട്ടി മോഷ്ടിച്ചാല്‍
മോഷണ കുറ്റത്തിന് ശിക്ഷ നല്‍കി ജയിലില്‍ വിടുന്ന പാവം ജനത്തിന് ഒരു നിയമം ...കോടികള്‍ കട്ട് ..സ്വന്തം കീശ വീര്‍പ്പിക്കുന്ന ജന നേതാക്കള്‍ക്ക് മറ്റൊരു നിയമം ...
അല്ലയോ മുഖ്യ മന്ത്രീ ..''കേരളത്തിലെ സമ്പത്ത് വ്യവസ്ഥയെ വളര്‍ത്തുന്ന പ്രവാസികള്‍ക്ക് ..അവരുടെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് തെറ്റായി സര്‍ടിഫിക്കറ്റ് കള്‍, അവരുടേത് അല്ലാത്ത തെറ്റ് മുലം..രജിസ്റ്റര്‍ ല്‍ ചേര്‍ത്ത അധ്യാ പകന്റെയോ , അല്ലെങ്കില്‍ പറഞ്ഞു കൊടുത്തപ്പോള്‍ വിദ്യാ സമ്പന്നര്‍ ആല്ലാത്ത മാതാപിതാക്കളുടെയോ ..അല്ലെങ്കില്‍ അറിവ്ല്ലായ്മ മുലം അന്ന് രജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ ചെയ്തിട്ടുള്ളവര്‍ ഇന്ന് ഒരു ബര്‍ത്ത് സര്ടിഫിക്കട്റ്റ് വാങ്ങാന്‍ പോയാല്‍ എന്ത് കടമ്പകള്‍ ...ആര്‍ക്കു എല്ലാം കൈമണി കൊടുക്കണം ..ഗള്‍ഫ്‌ , യുറോപ് , അമേരിക്ക അല്ലെ പോരട്ടെ അമ്പതിനായിരം !!!
മാത്രമല്ല..ഹിന്ദു വിനും , മുസ്ലീമിനും ഇല്ലാത്ത ..നിയമം ...ക്രിസ്ത്യാനി ക്ക് ..
ക്രിസ്ത്യാനി ആണോ മാമോ ദീസാ സര്ടിഫിക്കട്റ്റ് ഹാജരാകൂ ..മാമോദീസ സര്ടിഫിക്കട്റ്റ് ശരിയാണെന്ന് എങ്ങനെ പറയാന്‍ കഴിയും ..?
ജനിപ്പിച്ച അപ്പനും , അമ്മയും പറയുന്ന തല്ലേ ശരി ?.. ഇത് അതിനു വേണ്ടി അല്ല ഒരു ഇരുപത്തി അയ്യായിരം രൂപ കുടി കൈ കുലി വാങ്ങാന്‍ ഈ
സര്‍ക്കാര്‍ ''ഉദ്ധ്യോ ഗസ്തര്‍ക്ക് അവസരം ''മനസറിഞ്ഞു കൊടുക്കുന്നു ..ഇത്തരം എത്ര കഥകള്‍ ..കൈ കുലി ഇല്ലാതെ ഒന്നും കേരളത്തില്‍ നടക്കില്ല എന്നതിന് തെളിവുകള്‍ ..മുഖ്യ മന്ത്രി ഇതെല്ലാം ബോധ പുര്‍വ്വം ' മറക്കുന്നു ..ഇവരെ പിടിക്കാന്‍ എവിടെ സമയം ? ഇവരെ ശ്ക്ഷിക്കാന്‍ എവിടെ സമയം ?..
ഇതിനിടയില്‍ എന്ത് മുല്ലപ്പെരിയാര്‍ ?...
അഴിമതിയുടെ മണം പാം ഓയില്‍ കേസ് മുതല്‍ , ഇങ്ങു ടൈറ്റാനിയം വരെ പരന്നു കിടക്കുന്നു ..കൂടെ ഒന്നിച്ചു ഉണ്ട് ഉറങ്ങിയവര്‍ അല്ലെ ആരോപണം
ഉന്നയിച്ചത്?..നിയമത്തിന്റെ ചില സൌവ്ജന്യംങ്ങളില്‍ എല്ലാം മായ ആകുന്നു ..മാഞ്ഞു പോകുന്നു ..പക്ഷെ ജനത്തിന് ചില സംശയം ഇല്ലേ ?...
ഇവിടെ പൊതു ജനം 'കഴുതകള്‍ ' മുപ്പതു ലക്ഷം ''കൊല്ലാപ്പെട്ടാല്‍ '' ആര്‍ക്കു പോകും ..ഉമ്മന്‍ ചാണ്ടിയും ..കേരളവും , കേന്ദ്രവും ഞെട്ടല്‍ രേഖപ്പെടുത്തും !!
ചിലര്‍ കരഞ്ഞു കാണിക്കും ..ചില അന്ന്യോഷണ കമ്മീഷന്‍ നുകളെ നിയമിക്കും ..നമുക്ക് യു പി എ ഭരണം ..
നമുക്ക് നമ്മുടെ അധികാരം ,..അതല്ലേ ഈ നേതാക്കളുടെ മനസിലിരുപ്പ് ?..മാറി മാറി വരുന്ന സര്കാരുകള്‍ ഈ വിഷയത്തെ ഒരു തരത്തിലും പരിഗണിക്കാന്‍
തയ്യാറായില്ല എന്ന് മാത്രമല്ല ..തമിഴ് നാടിനു ഫവൌര്‍ ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്തു കൊണ്ടിരിക്കുന്നത് ... പക്ഷെ ഇടുക്കി അണക്കെട്ട് പൊട്ടുമ്പോള്‍ ഒലിച്ചു പോകുന്ന ജീവിതങ്ങളെ ഓര്‍ത്തു വിലപികാന്‍ ഇവര്‍ ഓടി എത്തും..ഉറപ്പാ ....
.
പി ജെ ജോസഫ്‌ നെ പോലെ ചങ്കുറപ്പോടെ പറയാന്‍ , അധികാരം പോയാലും ഈ വിഷയത്തെ നേരിടും എന്ന് പറയാനോ അതിനു വേണ്ടി ശ്രമിക്കണോ ഈ കേരളത്തിലെ ജനകീയ മുഖ്യന്‍ തയ്യാറാകുമോ എന്ന് അറിയാന്‍ താല്പര്യം ഉണ്ട് ? അതെങ്ങനെ സ്വന്തം ഗ്രൂപ്പിലെ അംഗ ബലം കുട്ടാനും ..കെ പി സി സി യില്‍ ആധിപത്യം ഉറപ്പിക്കാനും , കോര്‍ പ്പരേഷനുകളില്‍ കുടുതല്‍ പേരെ തിരുകി കയറ്റാനും ..യുത്തും, കെ എസ് യു വും പിടിച്ചടക്കിയപോലെ ..
മന്ത്രി സഭയില്‍ മുന്‍ തുക്കം നേടിയ പോലെ കെ പി സി സി യും പിടിച്ചടക്കാന്‍ അങ്ങ് ഡല്‍ഹിയില്‍ മാരത്തോണ്‍ ചര്‍ച്ച നടത്തുമ്പോള്‍ ഇത് കുടി
ഒന്ന് ആ കേന്ദ്രത്തെ അറിയിക്കാന്‍ കനിവുണ്ടാകണം മിസ്റ്റര്‍ മുഖ്യ മന്ത്രീ ....കനിവുണ്ടാകണം ..മുപ്പതു ലക്ഷം ജീവനല്ലേ ?.....അപേക്ഷ യാണ് ..മുപ്പതു ലക്ഷം ജീവന്‍ വെച്ച് നിങ്ങള്‍ ''ചുതാട്ടം'' -അധികാര
കസേര ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കരുതേ ...കനിവുണ്ടാകണേ മുഖ്യ മന്ത്രീ ...ഞങ്ങള്‍ ഈ പാവം 'പൊതുജനം ' പറഞ്ഞാല്‍ ആര് ചെവി കൊടുക്കാനാ ..കഴുതകള്‍ ആയ ഞങ്ങള്‍ ആണ് നിങ്ങളെ 'രാജാക്കന്മാര്‍ ' ആക്കിയത് എങ്കിലും അത് നിങ്ങള്‍ അധികാരികള്‍ മറന്നു എന്ന് ഞങ്ങള്‍ക്ക് ആറിയാം ..
ഇനി അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് ഞങ്ങളുടെ അടുത്ത് നിങ്ങള്‍' യാചകരെ 'പോലെ കടന്നു വരും എന്ന് ഞങ്ങള്‍ക്ക് അറിയാം ...
അന്ന് മുല്ല പ്പെരിയാര്‍ ഭീഷണിയില്‍ കഴിയുന്ന ഈ മുപ്പതു ലക്ഷം ജനങ്ങള്‍ ഈ ലോകത്ത് ഉണ്ടാകുമോ എന്ന് ആര്‍ക്കു അറിയാം ?...
അടിക്കടിയുണ്ടാകുന്ന ഭൂചലനങ്ങളുടെ പശ്‌ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രം അടിയന്തരമായി പരിഹരിക്കണമെന്ന്‌ ജലവിഭവമന്ത്രി പി.ജെ ജോസഫ്‌. പ്രശ്‌നത്തില്‍ ഇടപെടാമെന്ന്‌ പ്രധാനമന്ത്രി ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. മന്ത്രി സ്ഥാനം പോയാലും പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡാമിനായി നിരാഹാരമിരിക്കാനും തയാറാണ്. പുതിയ ഡാമിനായി ഏതു പരിധിവരെ പോകാമോ അതുവരെ പോകും.മുപ്പതുലക്ഷം ആളുകളുടെ ജീവന്‍ പന്താടുന്ന തമിഴ്‌നാടിന്റെ ഉദാസീനത സാഹചര്യങ്ങള്‍ മനസിലാക്കാതെയാണ്‌. ഭൂചലനപ്രതിരോധമാര്‍ഗങ്ങള്‍ അവലംബിക്കാതെയാണ്‌ ഡാമിന്റെ നിര്‍മാണം. നിരവധി ഭൂചലനങ്ങള്‍ ഉണ്ടായ പശ്‌ചാത്തലത്തില്‍ സര്‍ക്കാര്‍ റൂര്‍ക്കി ഐഐടിയിലെ വിദഗ്‌ധരെ പഠനത്തിനായി നിയോഗിച്ചു. ഡാം ഭ്രംശമേഖലയിലാണ്‌ നില്‍ക്കുന്നതെന്നും 6.5 വരെ റിക്‌ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തുന്ന ചലനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഈ ചലനത്തില്‍ ഡാം തകരുമെന്നും അവര്‍ റിപ്പോര്‍ട്ട്‌ നല്‍കി. ഈ റിപ്പോര്‍ട്ട്‌ അവഗണിക്കാന്‍ സര്‍ക്കാരിനാവില്ല. ഡാമിന്റെ അടിത്തട്ട്‌ തീര്‍ത്തും ദുര്‍ബലമാണ്‌. ഭൂചലനത്തില്‍ അടിത്തട്ട്‌ ഇളകി ഡാം അപ്പാടെ തകരുമെന്നും ഇതിലെ 15 ടിഎംസി ജലം ഇടുക്കി, ചെറുതോണി, കുളമാവ്‌ ഡാമുകളെക്കൂടി തകര്‍ക്കുമെന്നും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു.
ഈ വിവരങ്ങള്‍ എല്ലാം അങ്ങ് പരമോന്നത നീതി പീഠം ത്തില്‍ ഇരിക്കുന്നവര്‍ ആരായാലും ജയരാജന്‍ മാര്‍ എന്ത് പറഞ്ഞാലും ..പഠിപ്പിച്ചു കൊടുക്കാന്‍
നല്ല കഴിവുള്ള വക്കീല്‍ മാര്‍ ഈ രാജ്യത്ത് ഉണ്ടല്ലോ ..രാഷ്ട്രീയ വൈര്യം വെച്ച് പാം ഓയിലിനും , ഐസ് ക്രീമിനും ..മറ്റുമായി ലക്ഷങ്ങള്‍ മുടക്കി ..അതും സര്‍ക്കാര്‍ പണം കൊടുത്തു വക്കീല്‍ മാരെ വിലക്ക് എടുത്ത മുന്‍ മുഖ്യനും ..ഈ
മുപ്പതു ലക്ഷം ജനങ്ങളുടെ ജീവനെ ഒര്കാന്‍ നേരം ഇല്ലല്ലോ അല്ലെ ?..അല്ല അദേഹം ജെ സി ബി യും കൊണ്ട് ''എവിടെയോ ആയിരുന്നല്ലോ അല്ലെ ?..
അതോ പിണ'ങ്ങാ' റായി കാരെ തകര്‍ക്കാന്‍ തലപുകഞ്ഞു നടക്കുമ്പോള്‍ ....ശശിയെ പോലെ ''ഞരമ്പ്‌ രോഗികളെ എങ്ങനെ വെട്ടി നിരത്താന്‍ കഴിയും എന്നാ ചിന്തയില്‍ എന്ത് ''മുല്ലാപ്പെരിയാര്‍ ''...ഇവിടെ കേരളത്തില്‍ മുപ്പതു ലക്ഷം ആണെങ്കില്‍ അങ്ങ് തമിഴ് മക്കള്‍ മുപ്പതിനായിരം പേര്‍ക്കും ഭീഷണി ..അത്രയളീ ഉള്ളോ എന്നായിരിക്കും തമിഴ് നേതാക്കള്‍ ചിന്തിക്കുന്നത് ...അവര്‍ക്ക് വെള്ളം മതി ..മുല്ലാപ്പെരിയാര്‍ ചീട്ടു കാട്ടി രണ്ടു , ഭരണ പ്രതി പക്ഷ കഷികകള്‍ അങ്ങ് മത്സരിച്ചു വോട്ടു നേടിയതാണല്ലോ...തമിഴകം വാഴ്ക !..കേരളം തുലയട്ടെ ...വണ്ടിപ്പെരിയാറില്‍ താമസിക്കുന്ന 30,000 തമിഴരുടെയും ജീവനു ഭീഷണിയുണ്ട്‌. തമിഴ്‌നാടിലെ തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ സ്‌ഥലങ്ങളിലെ മികച്ച വിളവിനു കാരണം മുല്ലപ്പെരിയാറിലെ വെള്ളമാണ്‌.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രം തിരക്കിട്ട്‌ ഇടപെടില്ലെന്ന്‌ കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയമായതിനാലാണ്‌ കേന്ദ്രം ഇപ്പോള്‍ ഇടപെടാത്തത്‌. എന്നാല്‍ കോടതി നിര്‍ദേശിച്ചാല്‍ ഇടപെടാന്‍ തയാറാണ്‌. പ്രശ്‌നത്തിന്റെ ഗൗരവം കേന്ദ്രസര്‍ക്കാരിന്‌ അറിയാമെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാള്‍ പ്രശ്‌നത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന്‌ കേരളത്തില്‍ നിന്ന്‌ നിരന്തരം ആവശ്യം ഉയരുന്നതിനിടെയാണ്‌ കേന്ദ്രമന്ത്രിയുടെ നിഷേധാത്മക നിലപാട്‌. കേരളത്തില്‍ മുപ്പതു ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടാല്‍ ഈ മാന്യ ദേഹത്തിനു നഷ്ടം ഒന്നും ഇല്ലല്ലോ ? അല്ലെ ?....വോട്ടു കിട്ടുന്നത് കേരളത്തില്‍ നിന്നും അല്ലല്ലോ ....ഇവനെ ഒക്കെ മുക്കാലിയില്‍ 'കെട്ടി നുറു ചാട്ടവാര്‍ അടി കൊടുക്കാന്‍ നമുക്ക് ആഹ്രഹം ഉണ്ടെങ്കിലും അങ്ങ് ഭരണ കേന്ദ്രത്തിലെ മേലാളന്‍ മാരെ തൊട്ടാല്‍ ..വെറും കൈ കൊണ്ട് അടിച്ചാല്‍ ജാമ്യം കിട്ടുന്ന വകുപ്പ് ആയിട്ടും , ഹര്‍വീര്‍ സിംഗ് നെ ജാമ്യം കൊടുക്കാതെ തിഹാര്‍ ജയിലിലേക്ക് അയച്ചില്ലേ ?...ഏതൊക്കെ വകുപ്പുകള്‍ എഴുതി ചേര്‍ത്ത് കാണും ഈ ഭരണ പിന്‍ബാന്‍ മാരുടെ ശിങ്കിടി പോലീസ് ?...പക്ഷെ ഇവര്‍ മനസിലാക്കാത്ത ഒരു കാര്യം അള പൊട്ടിയാല്‍ ചേരയും കടിക്കും !! ജനം പ്രതികരിച്ചു തുടങ്ങി ..
രാജ്യത്തെ കട്ട് മുടിക്കുന്ന ഈ രാഷ്ട്രീയ കൊമാരങ്ങള്‍ക്ക് എതിരെ ഉടന്‍ ഒരു പ്രക്ഷോഭം ഉടലെടുക്കും ..അന്ന് കോണ്‍ഗ്രസ്‌ , ബി ജെ പി , സിപിഎം മറ്റു രാഷ്ട്രീയം ഒന്നും ചിന്തിക്കാതെ ജനം ഇവരെ ചവിട്ടി താഴെ ഇറക്കും ...മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്ന്‌ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്‌. പ്രശ്‌നത്തില്‍ കേന്ദ്രത്തിന്റെ എല്ലാ ഇടപെടലുമുണ്ടാകും. ഇരുസംസ്‌ഥാനങ്ങളിലെയും ജനങ്ങളുടെ ആശങ്ക അകറ്റണം. ഇരു സംസ്‌ഥാനത്തെയും മുഖ്യമന്ത്രിമാരുമായും വിഷയത്തില്‍ ചര്‍ച്ച നടത്താമെന്നും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക്‌ പ്രധാനമന്ത്രി ഉറപ്പ്‌ നല്‍കി.
കേന്ദ്ര മന്ത്രി പറയുന്നു ഇടപെടില്ല എന്ന് ..കോടതിയുടെ പരിഗണനയില്‍ ആണ് എന്ന് ...കോടതി വര്‍ഷങ്ങളോളം ഈ കേസും , കമ്മീഷനും മറ്റു മായി വര്‍ഷങ്ങള്‍ നീട്ടി കൊണ്ട് പോയാല്‍ , വിധി അന്തിമമായി നീണ്ടാല്‍ ..പ്രകൃതി ഒരു നിമിഷം ചതിച്ചാല്‍ ..ഒരു ഭുമി കുലുക്കം വന്നാല്‍ ..മുപ്പതു ലക്ഷത്തില്‍ അധികം ജീവനുകള്‍ ഒലിച്ചുപോകും ..കഷ്ടം ഇതൊന്നും ചിന്തിക്കാനും ..പ്രവര്‍ത്തിക്കാനും ന്യായാധിപന്‍ മാരും ഭരണാധികാരികളും
തയ്യാരവുന്നില്ലാ എങ്കില്‍ ജനം പ്രതികരിക്കണം ...ജനകീയ പ്രക്ഷോഭം കൊണ്ട് ഇവരെ താഴെ ഇറക്കണം ..
എന്ത് ചെയ്യാം ഇവിടെ ജനങ്ങള്‍ ഓരോ രാഷ്ട്രീയ പാര്‍ടികള്‍ക്ക് മുന്‍പില്‍ അവരുടെ മസ്കിഷ്ടവും മറ്റും പണയം വെച്ചിരിക്ക അല്ലെ ?..
ഇനി ഹാര്‍വീര്‍ സിംഗ് മാരെ പോലെ ഉള്ള ചെറുപ്പക്കാര്‍ പ്രതികരിച്ചു ജയിലില്‍ പോകാന്‍ തുടങ്ങേണ്ടിയിരിക്കുന്നു ...ആക്രമണം ഒന്നിനും പരിഹാരം അല്ലെങ്കിലും ..ജന ദ്രോഹ , മനുഷ്യാവകാശ ധോമ്സനങ്ങള്‍ക്ക് എതിരെ അമേരിക്കന്‍ പോലീസ് ലോക എമ്പാടും ആയുധ സമരത്തിന്‌ നേതൃത്വം കൊടുക്കുന്നത്
എന്ത് കൊണ്ട് ?...
ഇവിടെ മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണി ആണെങ്കില്‍ , ..ജീവന്‍ നില നിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് അല്പം അതിര് കടന്ന സമര മുറ ഉപയോഗിച്ചാലും
നമുക്ക് അതിനെ കുറ്റം പറയാന്‍ ആവില്ല ..ഇവിടെ ശബ്ദം ഉയര്‍ത്തി പരിഹാരം കാണേണ്ട ഭരണ സംവിധാനം വെറും '' ശുംബതര്ങ്ങള്‍ക്ക് '' പുറകെ പോകുമ്പോള്‍ ജനം ജീവന്റെ കാവല്കാരായി രംഗത്ത് വരണം ... ..
കോണ്‍ഗ്രസ്സും , ബി ജെ പി യും , സിപിഎം ഉം ,രാഷ്ട്രീയ ചിന്ത ഇല്ലാതെ , ജനങ്ങളുടെ ജീവന് വേണ്ടി പോരാട്ടം നടത്താന്‍ രംഗത്ത്
വരുന്ന ഒരു പ്രഭാതം ഇവിടെ ഉദിക്കും ...ആ പോരാട്ടത്തിനു കാഹളം മുഴക്കാന്‍ നമുക്ക് ഓരോരുത്തരും ഒന്നിച്ചു ആനി ചേരാം ...
നമ്മുടെ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ സംവിധാനങ്ങള്‍ അതിനായി പ്രയോജനപ്പെടുത്താം ...
മുപ്പതു ലക്ഷം ജനങ്ങളുടെ ജീവന് വേണ്ടി ''കണ്ണ് തുറക്കാത്ത '' അധികാര വര്‍ഗത്തിന് എതിരെ ശബ്ദം ഉയര്‍ത്തു.....

തമിഴകം വാഴ്ക !..കേരളം തുലയട്ടെ ...

Thursday, November 24, 2011

Siby Sebastian: കൂത്തുപറമ്പ് രക്ത സാക്ഷികളെ , നിങ്ങളുടെ ആദ്മാവ്‌ ഇ...

Siby Sebastian: കൂത്തുപറമ്പ് രക്ത സാക്ഷികളെ , നിങ്ങളുടെ ആദ്മാവ്‌ ഇ...: കൂത്തുപറമ്പ് രക്ത സാക്ഷികളെ , നിങ്ങളുടെ ആദ്മാവ്‌ ഇവരോട് പൊറുക്കണേ ... നവംബര്‍ ഇരുപത്തിയഞ്ച് , കൂത്തുപറമ്പ് രക്ത സാക്ഷി ദിനം ! ..രക്...

കൂത്തുപറമ്പ് രക്ത സാക്ഷികളെ , നിങ്ങളുടെ ആദ്മാവ്‌ ഇവരോട് പൊറുക്കണേ ...









കൂത്തുപറമ്പ് രക്ത സാക്ഷികളെ , നിങ്ങളുടെ ആദ്മാവ്‌ ഇവരോട് പൊറുക്കണേ ...

നവംബര്‍ ഇരുപത്തിയഞ്ച് , കൂത്തുപറമ്പ് രക്ത സാക്ഷി ദിനം ! ..രക്ത സാക്ഷികള്‍ അമരന്മാര്‍ , അനശ്വരന്‍ മാര്‍ ധീരന്മാര്‍ !!!
സിപിഎം പ്രവര്‍ത്തകര്‍ ആഞ്ഞു മുദ്രാവാക്യം വിളിക്കും ഈ ദിനങ്ങളില്‍ ..രക്ത സാക്ഷികള്‍ മരിക്കാതിരിക്കട്ടെ ..അവരുടെ ആദ്മാവ്‌ എങ്കിലും
ശാന്തതയോടെ ഇരിക്കട്ടെ ...
എന്തിനു വേണ്ടി ആണ് ഇവര്‍ രക്ത സാക്ഷികള്‍ ആയതു എന്ന് സിപിഎം ഓര്‍ക്കുന്നുണ്ടോ ആവോ ? അവര്‍ അന്ന് ഉയര്‍ത്തിയ സ്വാശ്രയ സമരം
എന്തിനു വേണ്ടി ആയിരുന്നു ...ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആരുടെ ഭരണത്തില്‍ ആണ് ?..
സിപിഎം നേതാക്കളുടെ മക്കള്‍ എവിടെ ഒക്കെ ആണ് പഠിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?...
ഡി വൈ എഫ് ഐ നേതാവിന്റെ മകള്‍ക്ക് വേണ്ടി ലക്ഷങ്ങള്‍ തലവരി പണം കൊടുത്തു പരിയാരത്ത്‌ അഡ്മിഷന്‍ വാങ്ങിയത് ആര് ?...
നിങ്ങളുടെ ജീവന്‍ ബലി കൊടുത്തു പാര്‍ട്ടി നേതാക്കളെ അധികാരത്തില്‍ കയറ്റിയിട്ടും നിങ്ങള്‍ ഉയര്‍ത്തിയ സ്വാശ്രയ സമരത്തില്‍ സത്യസന്തത
കാണിക്കാന്‍ നിങ്ങളുടെ നേതാക്കാള്‍ എന്ത് ചെയ്തു ?...
ശവ കുടീരങ്ങളില്‍ നിന്നും ഉയരുന്ന നിങ്ങളുടെ നെടുവീര്‍പ്പുകള്‍ ഈ പാര്‍ട്ടിയുടെ അടിത്തറ ഇളക്കി കൊണ്ടിരിക്കുന്നു ...
നിങ്ങള്‍ അമരന്മാര്‍ തന്നെ , ഇവരെ നിങ്ങള്ക്ക് തിരിച്ചറിയാന്‍ ആയില്ലല്ലോ ..
എന്തിനേറെ പറയണം , ജീവിച്ചിരിക്കുന്ന നിങ്ങളുടെ എത്ര രക്ത സാക്ഷികള്‍ ഉണ്ട് , അവര്‍ ഇത് കാണുന്നില്ലേ ?..
ഇവരോട് പൊറുക്കു സഖാക്കളെ ...
ഇവിടെ എല്ലാം 'അധികാര '' കസേരകളില്‍ എത്തി പെടാന്‍ മാത്രം കാട്ടുന്ന ''ഇന്ദ്ര ജാല പ്രകടനങ്ങള്‍ ''...
ഇവിടെ സി പി എമ്മും , കോണ്‍ഗ്രസ്സും , ബി ജെ പി യും എല്ലാം ഈ അധികാര കസേരകളില്‍ എത്തുന്നതിനു വേണ്ടി ഉള്ള
ഇന്ദ്ര ജാല പ്രകടനങ്ങള്‍ ..
കൂത്ത്‌ പറമ്പിലെയും , മറ്റു എല്ലാ രക്ത സാക്ഷികളെ ...നിങ്ങള്‍ ഈ കപട രാഷ്ട്രീയ കാരോട് പൊറുക്കണേ .....










Sunday, November 20, 2011

പണ്ഡിറ്റ്‌ ' ഇസം ദുരയാപക മായ വിപത്ത് സമൂഹത്തില്‍ ഉളവാക്കും

പണ്ഡിറ്റ്‌ ' ഇസം ദുരയാപക മായ വിപത്ത് സമൂഹത്തില്‍ ഉളവാക്കും
കുറച്ചു കാലമായി കേരളത്തിലെ ഒട്ടു മിക്ക ചാനലുകളും , പത്ര മീഡിയ കളും ചര്‍ച്ച നടത്തി കൊണ്ടിരിക്കുന്നത് 'സന്തോഷ്‌ പണ്ഡിറ്റ്‌ ''ഇസത്തെ '' കുറിച്ചാണ് . അയാള്‍ക്ക്‌ കിട്ടുന്ന പ്രസക്തി , പണം , ഇന്റെര്നെര്‍ന്റ്റ് സെര്‍ച്ച്‌ ഹിറ്റ്‌ ..etc . ഓണ്‍ലൈന്‍ പത്രങ്ങളും മറ്റും ഇതിന്റെ മാര്കിട്ടിംഗ് തന്ത്രം
മനസിലാക്കി ഈ 'ഇസത്തെ 'ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു . തന്തക്കു വിളിക്കാനും , തെറി പറയാനും മത്സരിച്ചു യുവ ജനങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു ..കുറെ പേര്‍ ഇവനെ തെറി പറയുന്നത് കേട്ട് രസിക്കാന്‍ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നു ,..പാസ്‌ ചെയ്യുന്നു ,,ഷെയര്‍ ചെയ്യുന്നു
ചാനലുകാരും , പത്രകാരും ആവര്‍ത്തിച്ചു പറയുന്നു ഈ പണ്ഡിറ്റ്‌ ഇസം ' തെറ്റായ പ്രവണ തയിലുടെ 'മാര്‍കറ്റ്‌ ചെയ്യുന്ന തന്ത്രം ആണ് 'പണ്ഡിറ്റ്‌ ഉപയോഗിച്ചിരിക്കുന്നത് ..അത് കൊണ്ട് ഈ മാര്‍ക്കറ്റിംഗ് തന്ത്രം ഉപയോഗിച്ച് കൂടെ എന്നാ ചോദ്യം പ്രസക്ത മാകയാണ് ...
സന്തോഷ്‌ പണ്ഡിറ്റ്‌ നു കിട്ടിയ മീഡിയ പ്രചാരം , പ്രസക്തി ''അത് മോശം തരത്തില്‍ ആണെങ്കിലും അതിനെ മാര്കട്ടു ചെയ്തു ''കാശാക്കാന്‍ '' ശ്രമിച്ചു കൂടെ എന്ന തരത്തില്‍ മീഡിയ കള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു ..തെറ്റ് വിളിച്ചു പറയുക ..അതിലുടെ ആയിര കണക്കിന് ആള്‍ക്കാരുടെ വിമര്‍ശനം
ഏറ്റു വാങ്ങുക ..അതിലുടെ പേര്‍ , അല്ലെങ്കില്‍ ഓണ്‍ലൈന്‍ , ഇന്റര്‍നെറ്റ്‌ മീഡിയ കള്‍ക്ക് ഹിറ്റ്‌ കുട്ടുക..എന്നീ തരാം താണ തരാം തന്ത്രങ്ങള്‍
ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു ....ഇത് ഈ സമുഹത്തില്‍ ദുര വ്യാപകമായ പ്രത്യഹാതം ഉണ്ടാക്കും ...
ഇതിനെ ഈ പണ്ഡിറ്റ്‌ ഇസത്തെ വാച്ച് ചെയ്തു കൊണ്ടിരിക്കുന്ന ചെറുപ്പക്കാര്‍ ..കുട്ടികള്‍ ഇതേ രീതിയില്‍ ..തെറ്റുകള്‍ കാട്ടി പ്രസ്ക്തരാവുക
എന്ന തരത്തിലേക്ക് ചിന്തിപ്പിക്കാന്‍ പ്രചോദനം ആകില്ലേ ..
ബഫൂണ്‍ കളെ പോലെ ഒരു സമൂഹം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുക ആണോ മീഡിയ ചെയ്യുന്ന ഈ അതിക ചര്‍ച്ചകള്‍ കൊണ്ട് ഉണ്ടാവാന്‍ പോകുന്നത് ?...സമുഹത്തില്‍ യാതൊരു ചലവും ശ്രഷ്ടിക്കാത്ത ഈ ''തെറി വിളി ' സംസ്കാരത്തിലുടെ ഒരു മോശം പുതിയ തലമുറയെ വളര്‍ത്തി കൊണ്ടുവരുവാന്‍ ഇത് പ്രവണത ആകുമെങ്കില്‍ അര്‍ഹതയില്ലാതെ ഈ ''ഇസത്തെ '' അവഗണിച്ചു ' തള്ളിയാല്‍ ഇവ കാലം മറന്നു പോകും ..
ഒരു കാര്യം നാം ഇരുത്തി ചിന്തിക്കേണ്ടി യിരിക്കുന്നു ..ഈ സന്തോഷ്‌ പണ്ഡിറ്റ്‌ 'പ്രസക്തന്‍ ആയതു ''കോമാളി വേഷം കെട്ടി ഇന്റര്‍നെറ്റില്‍ , യു ടുബില്‍ ഇട്ട പാട്ടുകളെ തെറി വിളിച്ചു കൊണ്ട് തുടങ്ങിയതാ ...
അത് ആയിര കണക്കിന് ചെറുപ്പക്കാര്‍ തെറി വിളിക്കാന്‍ വേണ്ടി മാത്രം ഇത് വച്ച് ചെയ്തു ..അവരും , അതുപോലെ ആ തെറി വിളി സംസ്കാരം
ആയിരകണക്കിന് ആള്‍ക്കാര്‍ കേള്‍ക്കുകയും , വിളിക്കാനും അതില ആനന്തം കണ്ടെത്താനും തുടങ്ങിയതിളുടെ ഹിറ്റ്‌ ആയി ..ആ സംസാകാരത്തെ
''തെറ്റിനെ ..തെറ്റ് ചെയ്തു കൊണ്ട് ന്യായീ കരിക്കുന്ന ..അതില്‍ ആനന്തം കണ്ടെത്തുന്ന ഒരു സമുഹം വളര്‍ന്നു വരുന്നത് നാം ''കണ്ടി ല്ലെന്ന് '' സൌകര്യ പുര്‍വ്വം നടിക്കുന്നു ..
മീഡിയ കള്‍ കൊടുക്കുന്ന ഈ അമിത പ്രതാന്യം തന്നെ ഈ സമുഹത്തെ തെറ്റിലേക്ക് നയിക്കാന്‍ , പ്രത്യകിച്ചു യുവ തലമുറയെ ''തെറി വിളി '' സംസ്കാരത്തിന്റെ തലമുറയായി '' വളര്‍ത്തി എടുക്കാന്‍ ശ്രമിക്കുന്നത് ഭുഷണം ആണോ എന്ന് ചിന്തിക്കണം ...








































































































































കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?







കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?

കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?ഫാദര്‍ കെവിന്‍ രയനോള്‍ ഡിന് ഏകദേശം ഏഴു കോടി രൂപയില്‍ അധികം നഷ്ട പരിഹാരം കൊടുക്കാന്‍ RTE ക്ക് എതിരായി വിധി !..കത്തോലിക്കാ വൈദികന്‍ ആയ ഫാദര്‍ കെവിന്‍ രയെനോള്‍ ഡു 1982 ല്‍ നൈജീരിയില്‍ ഒരു പെണ്കുട്ടിയെ ലൈഗികമായി പീഡിപ്പിച്ചു , അതില്‍ ഒരു കുട്ടി ഉണ്ടാവുകയും ,ആ കുട്ടിയെ ഉപെഷിക്കുകയും ചെയ്തു എന്നും ആണ് ഈ കത്തോലിക്കാ വൈദികന് എതിരായി RTE ബ്രോഡ്‌ കാസ്റ്റു ചെയ്തത് .. (RTÉ, through its ‘Prime Time Investigates’ programme broadcast on the 23rd May 2011, and throughits ‘Morning Ireland’ programme broadcast on the 24th May 2011, made serious, damaging andwholly untrue allegations against Fr. Reynolds.)ഇതില്‍ തനിക്കു യാതൊരു അറിവും ഇല്ലെന്നു RTE ന്യൂസ്‌ നടത്തിപ്പ് കരോട് ഫാദര്‍ കെവിന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും , നിങ്ങള്ക്ക് Paternity ടെസ്റ്റ്‌ ഫലം നോക്കിയിട്ട് ന്യൂസ്‌ കൊടുക്കാം ,എന്റെ ന്യായം കൂടി നിങ്ങള്‍ വിലയിരുത്തണം എന്ന് ആവര്‍ത്തിച്ചു ആവശ്യ പെട്ടെങ്കിലും അവയെ അവഗണിച്ചു RTE പരിപാടി നടത്തുകയും ഫാദര്‍ കെവിനെ അപമാനിക്കുകയും , അതിലുടെ കത്തോലിക്കാ സഭയെയും അവഹേളിക്കുകയും ആയിരുന്നു ..രണ്ടു തവണ നടത്തിയ Paternity ടെസ്റ്റിലും ഫാദര്‍ കെവിന്‍ നു എതിരായിട്ടുള്ള ആരോപണം തെറ്റാണന്നു തെളിഞ്ഞു .(Two paternity tests have shown that a priest, featured in an RTE 'Prime Time Investigates' programme, is not the father of a Kenyan woman, the High Court has been told.)കത്തോലിക്കാ സഭയിലെ ചില വൈദികര്‍ സദാചാര വിരുത്വ വും , പീഡനവും നടത്തിയിട്ടുണ്ടെങ്കില് അവയെ മുന്‍ നിര്‍ത്തി മാധ്യ മ പ്രചാരം കിട്ടാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഈ വിധി ഒരു പാഠം ആകുമോ ?..( Amongst these allegations was an allegation of sexual abuse of a teenage girl in Kenya in 1982;forcing her to have sex; fathering a child with her and abandoning the child. All of these allegationsand the other allegations made against Fr. Reynolds on these two programmes were totally untrue,baseless, without any foundation whatsoever, and ought never to have been broadcast.The programmes were broadcast despite the fact that RTÉ, at the time of the broadcasts, was inpossession of (1) a denial by Fr. Reynolds to Aoife Kavanagh on film; (2) correspondence passingbetween RTÉ and his former Bishop in Kenya stating that the allegations were not true; (3) Solicitors’letters written on behalf of Fr. Reynolds stating that the allegations were not true and must not bebroadcast; and (4) an offer by Fr. Reynolds to undergo a paternity test.) അയര്‍ലണ്ട് ലെ കത്തോലിക്കാ സഭയിലെ ചില വൈദികര്‍ നടത്തിയ ''ലൈഗിക പീടനത്തിനു ഭീമമായ നഷ്ട പരിഹാര ,വ്യവഹാരം കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്നു ...കത്തോലിക്കാ സഭക്ക് എതിരെ വ്യാപക മായി എതിര്‍പ്പുകളും ഉയര്‍ന്നു കൊണ്ടിരിക്കുന്നു ...ചില വൈദികര്‍ക്കു എതിരായി വിധിയും വന്നിട്ടുണ്ട് , കത്തോലിക്കാ സഭയിലെ പരമോന്നത പിതാവ് പോപ്പിന് എതിരായി പോലും അയര്‍ലണ്ടിലെ മന്ത്രി സഭാ മെമ്പര്‍ പോലും പ്രതിക്ഷേധവും ആയി രംഗത്ത് വരുക ഉണ്ടായിരുന്നു ..കത്തോലിക്കാ സഭയെ മൊത്തം തകര്‍ക്കാനും , അവഹേളിക്കാനും ഈ അവസരം ഉപയോഗിക്കാനും ചിലര്‍ ബോധപൂര്‍വം ശ്രമിക്കുക ഉണ്ടായി എന്നുള്ളത് സത്യം ആണ് താനും ..എന്നാല്‍ സഭ യുടെ അടിസ്ഥാനം ''സത്യത്തില്‍ അടിയുറച്ചത് ' കൊണ്ടാവാം ഈ ആരോപണങ്ങളെ അതിജീവിക്കാന്‍ ആയതു ..പരമോന്നത പിതാവ് പോപ്പ് ,ഈ വിഷയത്തില്‍ ''സഭയുടെ ക്ഷമാപണം '' വരെ നടത്തിയിട്ടും മതി വരാതെ സഭയെ ആക്രമിക്കുക എന്നത് പിന്‍ തുടരുക ആയിരുന്നു ചില ''മാധ്യമ 'ചവറുകള്‍ ' നടത്തി കൊണ്ടിരുന്നത് ...കത്തോലിക്കാ സഭയിലെ ചില വ്യക്തികള്‍ മാത്രം ആയ വൈദികര്‍ , കന്യാ സ്ത്രീകള്‍ ചില ആരോപണങ്ങളില്‍ പ്രതികള്‍ ആയിട്ടുണ്ടെങ്കില്‍ , തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ ശിക്ഷ നടപടികളും ഉണ്ടായിട്ടുണ്ട് ..ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മുഴുവനും കത്തോലിക്കാ സഭ 'കളങ്കം 'വരുത്തി എന്ന തരത്തിലുള്ള മീഡിയ പ്രചാരം നല്‍കല്‍ ശരിയാണോ ?...ആയിരം കുറ്റവാളികള്‍ രക്ഷ പെട്ടാലും ഒരു നിരപരാതി ശിക്ഷിക്ക പെടരുത് ' എന്ന ആപ്ത വാക്യം നാം ഉയര്‍ത്തി പിടിക്കണം ...ഇവിടെ ഫാദര്‍ കെവിന്‍ ശിക്ഷിക്ക പെട്ടില്ല എങ്കിലും അദേഹത്തെ ''കൊല്ലുന്നതിലും '' അധികമായ പീഡനം അല്ലെ നല്‍കിയത് , അദേഹത്തിന്റെ വേദന , അപമാനം , ബന്ധുക്കള്‍ അദേഹം പ്രതിനിധാനം ചെയ്യുന്ന കത്തോലിക്കാ സഭ ഇവര്‍ക്ക് എല്ലാം ഉണ്ടായ മാനഹാനി , വേദന എന്നിവയ്ക്ക് ''കുറച്ചു ''പണം നഷ്ട പരിഹാരം കൊടുത്താല്‍ തിരിച്ചു കിട്ടുമോ ?..ഇല്ല ഒരിക്കലും ഇല്ല ...പക്ഷെ ഇത്തരം അടിസ്ഥാന രഹിതം ആയ ആരോപണം ഉയര്‍ത്തും ന്നവര്‍ ,അവര്‍ മീഡിയആയ്കൊള്ളട്ടെ അവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കുവാന്‍ തയ്യാറാവണം ..കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയര്‍ എടുക്കുന്ന ''മാന്യത ഇല്ലാത്ത 'പത്ര ,മീഡിയ പ്രവര്‍ത്തകര്‍ ഇരുത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...ഹിറ്റ്‌ കൂടുതല്‍ കിട്ടുന്നതിനോ , അല്ലെങ്കില്‍ ചവറുകള്‍ കൂടുന്ന തരത്തില്‍ ''ചാനലുകള്‍ മുളച്ചു പോന്തുമ്പോള്‍ ''പിടിച്ചു നില്‍ക്കാന്‍ അടിഥാന മില്ലാതെ ചില ''തുരുമ്പ് '' കിട്ടിയ പാടെ ''വിചാരണ '' നടത്തുന്ന നമ്മുടെ നാട്ടിലെ ''മീഡിയ കള്‍ക്ക് ഇതൊരു പാഠം ആകുമോ ?..എത്ര വ്യക്തികളെ ഇവര്‍ ''ഗോസ്സിപ്പുകളിലൂടെ കൊല്ലുന്നു ?.. എത്ര ആള്‍കാരെ ഇവര്‍ ചില ''പപ്പരാസ്സികളെ '' പോലെ പുറകെ നടന്നു ''കൊല്ലാതെ കൊല്ലുന്നു ?..സെലിബ്രിറ്റികളുടെ പ്രസവം ''ദിവ്യം '' ആയി കാണുകയും ..അവര്‍ക്ക് ദിവ്യത്വവും ,വണക്കവും നല്കുന്നുത് നമ്മുടെ അപചയ പാപ്പരത്തം മാത്രമല്ലെങ്കില്‍ അവര്‍ക്ക് ആയി നാം പള്ളികളും അമ്പലങ്ങളും ഉയര്‍ത്തി വളര്‍ത്തുന്ന കാലം വിദൂരമല്ല ...പക്ഷെ നമ്മുടെ അമ്മമാര്‍ , നമ്മുടെ ഭാര്യ ..നൊന്തു പ്രസവിച്ചത് ''ദിവ്യത '' അല്ലതാവുന്നതും ഒരു സെലിബ്രിറ്റി ദിവ്യത ആയതും നമ്മുടെ ''വീഷണ അപചയം ... ''സന്തോഷ്‌ പണ്ടിട്ടു ''മാരുടെ കാലം കണ്ടു നാം ''കൊലം ' കെട്ടുന്നു ...ഇവിടെ നാം നമ്മെ തന്നെ കൊല്ലുന്നു !!!..അതില്‍ നാം ആനന്ദം കണ്ടെത്തുന്നു ....ഇവിടെ ജീവിക്കുവാനും ,ജീവിക്ക പെടുവാനും ഉള്ള അവകാശത്തെ ചൂഷണം ചെയ്യപ്പെടുന്ന ആയിരങ്ങളുടെ രോദനം ആരും കാണുന്നില്ല ..എല്ലായിടത്തും പെണ്ണ് വിഷയങ്ങളും ,ഗോസ്സിപ്പുകളും കൊണ്ട് നാലു കൊളം വാര്‍ത്ത ചമയ്ക്കുക അതില്‍ ഊറ്റം കൊള്ളുക എന്നത് മാത്രമായിമീഡിയ പ്രവര്‍ത്തനം തരം താണു കൊണ്ടിരിക്കുന്നു ....വ്യക്തമായ തെളിവുകള്‍ കൈ വശം ഇല്ലാതെ ''വാര്‍ത്തകള്‍ '' ചമച്ചു വിടുന്നവര്‍ക്ക് ഈ വിധി ഒരു പാഠം ആകുമോ ?..ഈ നഷ്ട പരിഹാരം കൊണ്ട് ഫാദര്‍ കെവിന് ഉണ്ടായ ''കഷ്ട ,നഷ്ടങ്ങള്‍ ക്ക് '' പരിഹാരം ആകുമോ ?..ചോദ്യങ്ങള്‍ ഉയരുക മാത്രം .. ..ഒരിക്കലും കിട്ടപ്പെടില്ലാത്തത് കൊണ്ട് .ഉത്തരങ്ങള്‍ ക്കായി കാത്തിരിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം .....അത് പോലെ കത്തോലിക്കാ സഭയില്‍ വളര്‍ന്നു വരുന്ന വിശ്വാസ അപചയം സഭാ നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...പണത്തിനു , പ്രശസ്തിക്കും വേണ്ടി മാത്രമായി 'ഭക്തിയെ ; വിശ്വാസത്തെ . വില്പന ചരക്ക് മാത്രമായി ഉപയോഗിക്കുന്നവര്‍ കൂണ് പോലെ മുളച്ചു വരുന്നു ! എന്ത് കൊണ്ട് ?...അതില്‍ സഭയിലെ ചിലര്‍ പങ്കാളികളും ആകുന്നു ..വിശ്വാസം അടിച്ചു ഏല്‍പ്പിക്കാന്‍ ഉള്ളതല്ല ..അത് ഓരോ വ്യക്തികളിലും സ്വയം വളര്‍ന്നു വരേണ്ട തു മാത്രം ആണ് ...പണ്ട് 'അടിമത്വ കലഹട്ടത്തിലെ പോലെ സഭ യിലെ ചിലര്‍ , വിശ്വാസികള്‍ക്ക് നേരെ അടിച്ചു ഏല്‍പ്പിക്കുന്ന''സഭാ ചട്ടങ്ങളുടെ , ''വാള്‍'' കാട്ടി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതും തെറ്റ് ....തെറ്റുകള്‍ മാനുഷ്യകം ,അവ തിരുത്തപ്പെടുന്നതും അവയില്‍ നിന്നുംപിന്തിരിയുന്നതും മനുഷ്യത്വവും ,വേണമെങ്കില്‍ ദൈവീകവും ആകാം ...സഭയിലെ ചില വൈദികര്‍ തെറ്റ് ചെയ്തപ്പോള്‍ പോപ്പ് ''മാപ്പ് ചോദിച്ചു '' ആവര്‍ത്തിച്ചു ക്ഷമാപണം 'നടത്തിയിട്ടും ..കത്തോലിക്കാ സഭക്ക് എതിരെ വാര്‍ത്ത കളുമായി നടക്കുന്ന മീഡിയ , പത്ര കാര്‍ എന്ത് കൊണ്ട് ഈ വൈദികന്‍ തെറ്റ് കാരന്‍ അല്ല എന്ന് തെളിഞ്ഞപ്പോള്‍ വാര്‍ത്താ പ്രാധാന്യം കൊടുകാഞ്ഞത് ?...നമുക്ക് ചുറ്റും വേലി കെട്ടുകള്‍ ആണ് ...മനുഷ്യത്വം ഇല്ലായ്മയുടെ ...കുടില ചിന്തകളുടെ ...ജീര്‍ണിച്ച ചിന്തകളുടെ ..വേലി കെട്ടുകള്‍ ...ലോകത്തെ മാറ്റി മറിക്കാന്‍ ക്രിസ്തു ജനിച്ചു !!!...കോടാനു കോടി ക്രിസ്ത്യാനികള്‍ , ക്രിസ്തുവിന്റെ അനുയായികള്‍ ..എത്ര പേര്‍ ക്രിസ്തുവിനെ പോലെ ആകാന്‍ ശ്രമിക്കുന്നു ?...ലോകത്തെ മാറ്റി ചിന്തിപ്പിക്കാന്‍ ..ഒരു മുഹമ്മദു നബി ഇവിടെ ജനിച്ചു !!! എത്ര പേര്‍ നബിയെ പോലെ ആകാന്‍ ശ്രമിക്കുന്നു ...?പുതിയ ഇസം കൊണ്ട് ലോകത്തെ ഞെട്ടിച്ച 'ഗാന്ധിജി ' യുടെ ഇസം കൊണ്ട് ജീവിക്കുന്ന എത്ര പേര്‍ !!....എല്ലാം വില്പന ചരക്കു മാത്രമായി കാണുന്നവര്‍ ,ഒരിക്കല്‍ സത്യം പുറത്തുവരും എന്നുള്ളത് മനസിലാക്കി ഇല്ലെങ്കില്‍ നാം നിലയില്ലാത്തപ്രതലത്തില്‍ ആണ് ചവിട്ടി നില്‍ക്കുന്നത് എന്ന് ചിന്തിക്കുക ....അല്ലെങ്കില്‍ മറ്റൊരു ''പണ്ഡിറ്റ്‌ '' ഇസം ആയി നാം , നമ്മെ തന്നെ കൊല്ലുവിന്‍........

http://www.rte.ie/news/morningireland/player.html?20111118,3115837,3115837,flash,257

Saturday, November 19, 2011

കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?



















കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുന്ന ' മാധ്യമ 'ചവറുകള്‍ക്കു ' ഇതൊരു പാഠം ആകുമോ ?ഫാദര്‍ കെവിന്‍ രയനോള്‍ ഡിന് ഏകദേശം ഏഴു കോടി രൂപയില്‍ അധികം നഷ്ട പരിഹാരം കൊടുക്കാന്‍ RTE ക്ക് എതിരായി വിധി !..കത്തോലിക്കാ വൈദികന്‍ ആയ ഫാദര്‍ കെവിന്‍ രയെനോള്‍ ഡു 1982 ല്‍ നൈജീരിയില്‍ ഒരു പെണ്കുട്ടിയെ ലൈഗികമായി പീഡിപ്പിച്ചു , അതില്‍ ഒരു കുട്ടി ഉണ്ടാവുകയും ,ആ കുട്ടിയെ ഉപെഷിക്കുകയും ചെയ്തു എന്നും ആണ് ഈ കത്തോലിക്കാ വൈദികന് എതിരായി RTE ബ്രോഡ്‌ കാസ്റ്റു ചെയ്തത് .. (RTÉ, through its ‘Prime Time Investigates’ programme broadcast on the 23rd May 2011, and through
its ‘Morning Ireland’ programme broadcast on the 24th May 2011, made serious, damaging and
wholly untrue allegations against Fr. Reynolds.)ഇതില്‍ തനിക്കു യാതൊരു അറിവും ഇല്ലെന്നു RTE ന്യൂസ്‌ നടത്തിപ്പ് കരോട് ഫാദര്‍ കെവിന്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടും , നിങ്ങള്ക്ക് Paternity ടെസ്റ്റ്‌ ഫലം നോക്കിയിട്ട് ന്യൂസ്‌ കൊടുക്കാം ,എന്റെ ന്യായം കൂടി നിങ്ങള്‍ വിലയിരുത്തണം എന്ന് ആവര്‍ത്തിച്ചു ആവശ്യ പെട്ടെങ്കിലും അവയെ അവഗണിച്ചു RTE പരിപാടി നടത്തുകയും ഫാദര്‍ കെവിനെ അപമാനിക്കുകയും , അതിലുടെ കത്തോലിക്കാ സഭയെയും അവഹേളിക്കുകയും ആയിരുന്നു ..
രണ്ടു തവണ നടത്തിയ Paternity ടെസ്റ്റിലും ഫാദര്‍ കെവിന്‍ നു എതിരായിട്ടുള്ള ആരോപണം തെറ്റാണന്നു തെളിഞ്ഞു .(Two paternity tests have shown that a priest, featured in an RTE 'Prime Time Investigates' programme, is not the father of a Kenyan woman, the High Court has been told.)
കത്തോലിക്കാ സഭയിലെ ചില വൈദികര്‍ സദാചാര വിരുത്വ വും , പീഡനവും നടത്തിയിട്ടുണ്ടെങ്കില് അവയെ മുന്‍ നിര്‍ത്തി മാധ്യ മ പ്രചാരം കിട്ടാന്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് ഈ വിധി ഒരു പാഠം ആകുമോ ?..
( Amongst these allegations was an allegation of sexual abuse of a teenage girl in Kenya in 1982;
forcing her to have sex; fathering a child with her and abandoning the child. All of these allegations
and the other allegations made against Fr. Reynolds on these two programmes were totally untrue,
baseless, without any foundation whatsoever, and ought never to have been broadcast.
The programmes were broadcast despite the fact that RTÉ, at the time of the broadcasts, was in
possession of (1) a denial by Fr. Reynolds to Aoife Kavanagh on film; (2) correspondence passing
between RTÉ and his former Bishop in Kenya stating that the allegations were not true; (3) Solicitors’
letters written on behalf of Fr. Reynolds stating that the allegations were not true and must not be
broadcast; and (4) an offer by Fr. Reynolds to undergo a paternity test.)ഐര്‍ ലന്‍ഡിലെ കത്തോലിക്കാ സഭയിലെ ചില വൈദികര്‍ നടത്തിയ ''ലൈഗിക പീടനത്തിനു ഭീമമായ നഷ്ട പരിഹാര ,വ്യവഹാരം കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്നു ...കത്തോലിക്കാ സഭക്ക് എതിരെ വ്യാപക മായി എതിര്‍പ്പുകളും ഉയര്‍ന്നു കൊണ്ടിരിക്കുന്നു ...ചില വൈദികര്‍ക്കു എതിരായി വിധിയും വന്നിട്ടുണ്ട് , കത്തോലിക്കാ സഭയിലെ പരമോന്നത പിതാവ് പോപ്പിന് എതിരായി പോലും ഐര്‍ ലന്‍ഡിലെ മന്ത്രി സഭാ മെമ്പര്‍ പോലും പ്രതിക്ഷേധവും ആയി രംഗത്ത് വരുക ഉണ്ടായിരുന്നു ..കത്തോലിക്കാ സഭയെ മൊത്തം തകര്‍ക്കാനും , അവഹേളിക്കാനും ഈ അവസരം ഉപയോഗിക്കാനും ചിലര്‍ ബോധപൂര്‍വം ശ്രമിക്കുക ഉണ്ടായി എന്നുള്ളത് സത്യം ആണ് താനും ..എന്നാല്‍ സഭ യുടെ അടിസ്ഥാനം ''സത്യത്തില്‍ അടിയുറച്ചത് ' കൊണ്ടാവാം ഈ ആരോപണങ്ങളെ അതിജീവിക്കാന്‍ ആയതു ..പരമോന്നത പിതാവ് പോപ്പ് ,ഈ വിഷയത്തില്‍ ''സഭയുടെ ക്ഷമാപണം '' വരെ നടത്തിയിട്ടും മതി വരാതെ സഭയെ ആക്രമിക്കുക എന്നത് പിന്‍ തുടരുക ആയിരുന്നു ചില ''മാധ്യമ 'ചവറുകള്‍ ' നടത്തി കൊണ്ടിരുന്നത് ...കത്തോലിക്കാ സഭയിലെ ചില വ്യക്തികള്‍ മാത്രം ആയ വൈദികര്‍ , കന്യാ സ്ത്രീകള്‍ ചില ആരോപണങ്ങളില്‍ പ്രതികള്‍ ആയിട്ടുണ്ടെങ്കില്‍ , തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് എതിരെ ശിക്ഷ നടപടികളും ഉണ്ടായിട്ടുണ്ട് ..ചിലര്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് മുഴുവനും കത്തോലിക്കാ സഭ 'കളങ്കം 'വരുത്തി എന്ന തരത്തിലുള്ള മീഡിയ പ്രചാരം നല്‍കല്‍ ശരിയാണോ ?...
ആയിരം കുറ്റവാളികള്‍ രക്ഷ പെട്ടാലും ഒരു നിരപരാതി ശിക്ഷിക്ക പെടരുത് ' എന്ന ആപ്ത വാക്യം നാം ഉയര്‍ത്തി പിടിക്കണം ...
ഇവിടെ ഫാദര്‍ കെവിന്‍ ശിക്ഷിക്ക പെട്ടില്ല എങ്കിലും അദേഹത്തെ ''കൊല്ലുന്നതിലും '' അധികമായ പീഡനം അല്ലെ നല്‍കിയത് , അദേഹത്തിന്റെ വേദന , അപമാനം , ബന്ധുക്കള്‍ അദേഹം പ്രതിനിധാനം ചെയ്യുന്ന കത്തോലിക്കാ സഭ ഇവര്‍ക്ക് എല്ലാം ഉണ്ടായ മാനഹാനി , വേദന എന്നിവയ്ക്ക് ''കുറച്ചു ''പണം നഷ്ട പരിഹാരം കൊടുത്താല്‍ തിരിച്ചു കിട്ടുമോ ?..ഇല്ല ഒരിക്കലും ഇല്ല ...പക്ഷെ ഇത്തരം അടിസ്ഥാന രഹിതം ആയ ആരോപണം ഉയര്‍ത്തും ന്നവര്‍ ,അവര്‍ മീഡിയ
ആയ്കൊള്ളട്ടെ അവര്‍ക്ക് അര്‍ഹമായ ശിക്ഷ കൊടുക്കുവാന്‍ തയ്യാറാവണം ..
കാള പെറ്റു എന്ന് കേള്‍ക്കുമ്പോഴേ കയര്‍ എടുക്കുന്ന ''മാന്യത ഇല്ലാത്ത 'പത്ര ,മീഡിയ പ്രവര്‍ത്തകര്‍ ഇരുത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...
ഹിറ്റ്‌ കൂടുതല്‍ കിട്ടുന്നതിനോ , അല്ലെങ്കില്‍ ചവറുകള്‍ കൂടുന്ന തരത്തില്‍ ''ചാനലുകള്‍ മുളച്ചു പോന്തുമ്പോള്‍ ''പിടിച്ചു നില്‍ക്കാന്‍ അടിഥാന മില്ലാതെ ചില ''തുരുമ്പ് '' കിട്ടിയ പാടെ ''വിചാരണ '' നടത്തുന്ന നമ്മുടെ നാട്ടിലെ ''മീഡിയ കള്‍ക്ക് ഇതൊരു പാഠം ആകുമോ ?..
എത്ര വ്യക്തികളെ ഇവര്‍ ''ഗോസ്സിപ്പുകളിലൂടെ കൊല്ലുന്നു ?.. എത്ര ആള്‍കാരെ ഇവര്‍ ചില ''പപ്പരാസ്സികളെ '' പോലെ പുറകെ നടന്നു ''കൊല്ലാതെ കൊല്ലുന്നു ?..സെലിബ്രിറ്റികളുടെ പ്രസവം ''ദിവ്യം '' ആയി കാണുകയും ..അവര്‍ക്ക് ദിവ്യത്വവും ,വണക്കവും നല്കുന്നുത് നമ്മുടെ അപചയ പാപ്പരത്തം മാത്രമല്ലെങ്കില്‍ അവര്‍ക്ക് ആയി നാം പള്ളികളും അമ്പലങ്ങളും ഉയര്‍ത്തി വളര്‍ത്തുന്ന കാലം വിദൂരമല്ല ...പക്ഷെ നമ്മുടെ അമ്മമാര്‍ , നമ്മുടെ ഭാര്യ ..നൊന്തു പ്രസവിച്ചത് ''ദിവ്യത '' അല്ലതാവുന്നതും ഒരു സെലിബ്രിറ്റി ദിവ്യത ആയതും നമ്മുടെ ''വീഷണ അപചയം ... ''സന്തോഷ്‌ പണ്ടിട്ടു ''മാരുടെ കാലം കണ്ടു നാം ''കൊലം ' കെട്ടുന്നു ...
ഇവിടെ നാം നമ്മെ തന്നെ കൊല്ലുന്നു !!!..അതില്‍ നാം ആനന്ദം കണ്ടെത്തുന്നു ....ഇവിടെ ജീവിക്കുവാനും ,ജീവിക്ക പെടുവാനും ഉള്ള അവകാശത്തെ ചൂഷണം ചെയ്യപ്പെടുന്ന ആയിരങ്ങളുടെ രോദനം ആരും കാണുന്നില്ല ..
എല്ലായിടത്തും പെണ്ണ് വിഷയങ്ങളും ,ഗോസ്സിപ്പുകളും കൊണ്ട് നാലു കൊളം വാര്‍ത്ത ചമയ്ക്കുക അതില്‍ ഊറ്റം കൊള്ളുക എന്നത് മാത്രമായി
മീഡിയ പ്രവര്‍ത്തനം തരം താണു കൊണ്ടിരിക്കുന്നു ....
വ്യക്തമായ തെളിവുകള്‍ കൈ വശം ഇല്ലാതെ ''വാര്‍ത്തകള്‍ '' ചമച്ചു വിടുന്നവര്‍ക്ക് ഈ വിധി ഒരു പാഠം ആകുമോ ?..ഈ നഷ്ട പരിഹാരം കൊണ്ട് ഫാദര്‍ കെവിന് ഉണ്ടായ ''കഷ്ട ,നഷ്ടങ്ങള്‍ ക്ക് '' പരിഹാരം ആകുമോ ?..
ചോദ്യങ്ങള്‍ ഉയരുക മാത്രം .. ..ഒരിക്കലും കിട്ടപ്പെടില്ലാത്തത് കൊണ്ട് .ഉത്തരങ്ങള്‍ ക്കായി കാത്തിരിക്കാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം .....

അത് പോലെ കത്തോലിക്കാ സഭയില്‍ വളര്‍ന്നു വരുന്ന വിശ്വാസ അപചയം സഭാ നേതൃത്വം ഇരുത്തി ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ...
പണത്തിനു , പ്രശസ്തിക്കും വേണ്ടി മാത്രമായി 'ഭക്തിയെ ; വിശ്വാസത്തെ . വില്പന ചരക്ക് മാത്രമായി ഉപയോഗിക്കുന്നവര്‍ കൂണ് പോലെ മുളച്ചു വരുന്നു ! എന്ത് കൊണ്ട് ?...അതില്‍ സഭയിലെ ചിലര്‍ പങ്കാളികളും ആകുന്നു ..വിശ്വാസം അടിച്ചു ഏല്‍പ്പിക്കാന്‍ ഉള്ളതല്ല ..അത് ഓരോ വ്യക്തികളിലും സ്വയം വളര്‍ന്നു വരേണ്ട തു മാത്രം ആണ് ...പണ്ട് 'അടിമത്വ കലഹട്ടത്തിലെ പോലെ സഭ യിലെ ചിലര്‍ , വിശ്വാസികള്‍ക്ക് നേരെ അടിച്ചു ഏല്‍പ്പിക്കുന്ന
''സഭാ ചട്ടങ്ങളുടെ , ''വാള്‍'' കാട്ടി ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്നതും തെറ്റ് ....തെറ്റുകള്‍ മാനുഷ്യകം ,അവ തിരുത്തപ്പെടുന്നതും അവയില്‍ നിന്നും
പിന്തിരിയുന്നതും മനുഷ്യത്വവും ,വേണമെങ്കില്‍ ദൈവീകവും ആകാം ...
സഭയിലെ ചില വൈദികര്‍ തെറ്റ് ചെയ്തപ്പോള്‍ പോപ്പ് ''മാപ്പ് ചോദിച്ചു '' ആവര്‍ത്തിച്ചു ക്ഷമാപണം 'നടത്തിയിട്ടും ..കത്തോലിക്കാ സഭക്ക് എതിരെ വാര്‍ത്ത കളുമായി നടക്കുന്ന മീഡിയ , പത്ര കാര്‍ എന്ത് കൊണ്ട് ഈ വൈദികന്‍ തെറ്റ് കാരന്‍ അല്ല എന്ന് തെളിഞ്ഞപ്പോള്‍ വാര്‍ത്താ പ്രാധാന്യം കൊടുകാഞ്ഞത് ?...
നമുക്ക് ചുറ്റും വേലി കെട്ടുകള്‍ ആണ് ...മനുഷ്യത്വം ഇല്ലായ്മയുടെ ...കുടില ചിന്തകളുടെ ...ജീര്‍ണിച്ച ചിന്തകളുടെ ..വേലി കെട്ടുകള്‍ ...
ലോകത്തെ മാറ്റി മറിക്കാന്‍ ക്രിസ്തു ജനിച്ചു !!!...കോടാനു കോടി ക്രിസ്ത്യാനികള്‍ , ക്രിസ്തുവിന്റെ അനുയായികള്‍ ..എത്ര പേര്‍ ക്രിസ്തുവിനെ പോലെ ആകാന്‍ ശ്രമിക്കുന്നു ?...ലോകത്തെ മാറ്റി ചിന്തിപ്പിക്കാന്‍ ..ഒരു മുഹമ്മദു നബി ഇവിടെ ജനിച്ചു !!! എത്ര പേര്‍ നബിയെ പോലെ ആകാന്‍ ശ്രമിക്കുന്നു ...?പുതിയ ഇസം കൊണ്ട് ലോകത്തെ ഞെട്ടിച്ച 'ഗാന്ധിജി ' യുടെ ഇസം കൊണ്ട് ജീവിക്കുന്ന എത്ര പേര്‍ !!....
എല്ലാം വില്പന ചരക്കു മാത്രമായി കാണുന്നവര്‍ ,ഒരിക്കല്‍ സത്യം പുറത്തുവരും എന്നുള്ളത് മനസിലാക്കി ഇല്ലെങ്കില്‍ നാം നിലയില്ലാത്ത
പ്രതലത്തില്‍ ആണ് ചവിട്ടി നില്‍ക്കുന്നത് എന്ന് ചിന്തിക്കുക ....
അല്ലെങ്കില്‍ മറ്റൊരു ''പണ്ഡിറ്റ്‌ '' ഇസം ആയി നാം , നമ്മെ തന്നെ കൊല്ലുവിന്‍........



http://www.rte.ie/news/morningireland/player.html?20111118,3115837,3115837,flash,257


Monday, November 14, 2011

പണത്തിനു 'മുകളില്‍ കോണ്‍ഗ്രസ്സും പറക്കില്ല ...







പണത്തിനു 'മുകളില്‍ കോണ്‍ഗ്രസ്സും പറക്കില്ല ...

വയനാട്ടില്‍ കര്‍ഷക ആദ്മ്ഹത്യകള്‍ പെരുകുന്നു ..കടകെണി മൂലം ഒരുപാട് കുടുംബങ്ങള്‍ കണ്ണീര്‍ കയങ്ങളില്‍ ആണ് ,
ബാങ്കുകളുടെ ജപ്തി നോട്ടിസ് കൈപറ്റിയ , ഒരുപാട് കര്‍ഷകര്‍ 'മരണം '' മാത്രം അവസാന ശരണം എന്ന അവസ്ഥയില്‍ എത്തി കൊണ്ടിരിക്കുന്നു ...സദാ ചാര പോലീസ് ചമഞ്ഞു കോഴിക്കോട്ടു ഒരു ''യുവാവിനെ ' അടിച്ചും , ഇടിച്ചും കൊന്നു ....മോഷണം ആരോപിച്ചു ഒരാളെ കുറച്ചുനാള്‍ മുന്‍പ് അടിച്ചും ,ഇടിച്ചും കൊന്നു ....
പത്തനാപുരത്ത് ഒരു അട്യാപകനെ ക്രുരമായി ആക്രമിച്ചു കൊല്ലാ കൊല ചത്ത്‌ കൊണ്ടിരിക്കുന്നു ....
അഴ്ട്ടിക്കു ''വക കിട്ടാതെ ' വല്യ അച്ചായനും -കോട്ടയത്തെ - , അങ്ങ് വയനാട്ടിലെ വല്യ മുതലാളിയും , മുതലാളി മാരായ ''പത്രം' മുതലാളിമാര്‍ക്ക് ...
എതിരായി എജെന്റുമാര്‍ നടത്തുന്ന സമരം ഭരണ പക്ഷം കാണുന്നില്ല .....
കിംഗ്‌ ഫിഷര്‍ ''മുതലാളി ..വിജയമല്യ -നക്ഷ്ടത്തില്‍ !!! കോടികളുടെ സര്‍ക്കാര്‍ സഹായം ഒഴുകിഎത്തുന്നു ....എണ്ണ മുതലാളിമാര്‍ ' വളരെ നഷ്ടത്തില്‍ ...ജനങ്ങളുടെ കഴുത്ത് അറുത്തു പെട്രോള്‍ 'വില വര്‍ധന '.....എണ്ണ മുതലാളിമാര്‍ ജയിക്കട്ടെ ....എണ്ണ മുതലാളിമാര്‍ക്ക് കാരുണ്യം കൈ വിട്ടു നല്‍കുന്ന സര്‍ക്കാര്‍ ജയിക്കട്ടെ !!..
പാവം പട്ടിണി പാവങ്ങള്‍ ആദ്മ്ഹദ്യ ചെയ്യട്ടെ ...വിജയ മല്യക്ക് സര്‍ക്കാര്‍ സഹായം നല്ലത് ..രാഷ്ട്രീയ നേതാക്കല്ല്ക്കും ..പാര്‍ടിക്കും കോടികള്‍ പ്രവര്‍ത്തനത്തിന് കിട്ടും ....
എണ്ണ മുതലാളിമാരുടെ കൈ കളില്‍ നിന്നും ''കോടികള്‍ '' മേടിക്കാമല്ലോ ...
പത്ര മുതലാളിമാര്‍ ആണല്ലോ നമ്മുടെ നേതാക്കളെ പ്രൊജക്റ്റ്‌ ചെയ്യുന്നത് ..അവര്‍ക്ക് എതിരായി സമരം ചെയ്യുന്നവരെ നമുക്ക് ഭരണ
നേതാക്കള്‍ക്ക് മറക്കാം ...അക്ഷ്ടിക്കു വക ഇല്ലാതെ സമരം ചെയ്യുന്നവരെ നമുക്ക് ''തന്ത്ര പൂര്‍വ്വം ..മറക്കാം ....അവരുടെ വോട്ടു മാത്രമല്ലേ നമുക്ക് കിട്ടു ..ഉമ്മന്‍ കോണ്‍ഗ്രസ്‌ ?..കടം കേറി മുടിഞ്ഞവര്‍ ''ചത്ത്‌ തുലയട്ടെ ...!!
നമുക്ക് ''പണക്കാരുടെ ''കൂടെ പോകാം കോണ്‍ഗ്രസ്‌ ഭരണക്കാരെ ...
വയനാട്ടിലെ പത്ര മുതലാളിയും ...കോട്ടയത്തെ പത്ര മുതലാളിയും വളരട്ടെ ...
മല്ല്യ മാര്‍ ഇനിയും വളരട്ടെ ..ഇനിയും അവര്‍ക്ക് 'നിര്‍ലോഭം ' സാമ്പത്തിക സഹായം നല്‍കൂ സര്കാരെ ...അതിനെ കൈ അടിച്ചു
പ്രോത്സാഹിപ്പിക്കൂ മുഖ്യ മന്ത്രീ ...എണ്ണ മുതലാല്മാരെ തഴുകി ,തലോടി ..വില വര്ധിപ്പിക്കൂ സര്‍ക്കാരെ ..അതിനെ ന്യായീ കരിക്കൂ സര്‍ക്കാരെ ....അവര്‍ മാത്രം ഒരു സഹായം അടുത്ത തിരഞ്ഞെടുപ്പ് ഫണ്ട് ഉണ്ടാക്കാന്‍ ....
കര്‍ഷക ആദ്മ ഹദ്യ കള്‍ നടക്കട്ടെ.. പാവങ്ങള്‍ തുലയട്ടെ ...
പണക്കാര്‍ വളരട്ടെ .....
സാമുഹ മനസാക്ഷി നിങ്ങള്‍ ഇനിയും ഈ കാട്ടാളന്‍ മാരെ തിരിച്ചറിയുന്നില്ലേ ...ഇവിടെ ആരെയും തല്ലികൊല്ലാം....പട്ടിണി കിടന്നു മരിക്കാം ..
പീഡനം നടത്താം ...അഴിമതി നടത്താം ...സര്‍ക്കാര്‍ പണം കൊണ്ട് ഉണ്ട്, ഉറങ്ങി ഉല്ലസിക്കാം...
ഞങ്ങള്‍ ഭരണ ,പ്രതിപക്ഷങ്ങള്‍ ജനത്തെ പറ്റിക്കാന്‍ ചുമ്മാ ''വാക്ക് കസര്‍ത്ത് '' നടത്തി കണ്‍ കേട്ട് വിദ്യ നടത്താം ജനങ്ങളെ ..നിങ്ങള്‍ ''പോഴന്മാര്‍ '' എന്ന് പറഞ്ഞു ഞങ്ങള്‍ സന്തോഷിക്കട്ടെ...
ഈ രാഷ്ട്രീയ കണ്കെട്ട് വിദ്യക്കാരെ ...വലിച്ചു താഴെ ഇറക്കാന്‍ ആര് കടന്നു വരും ?...
ഇവരെ തിരിച്ചറിയൂ ......
.

പണത്തിനു 'മുകളില്‍ കോണ്‍ഗ്രസ്സും പറക്കില്ല ...

പണത്തിനു 'മുകളില്‍ കോണ്‍ഗ്രസ്സും പറക്കില്ല ...

വയനാട്ടില്‍ കര്‍ഷക ആദ്മ്ഹത്യകള്‍ പെരുകുന്നു ..കടകെണി മൂലം ഒരുപാട് കുടുംബങ്ങള്‍ കണ്ണീര്‍ കയങ്ങളില്‍ ആണ് ,
ബാങ്കുകളുടെ ജപ്തി നോട്ടിസ് കൈപറ്റിയ , ഒരുപാട് കര്‍ഷകര്‍ 'മരണം '' മാത്രം അവസാന ശരണം എന്ന അവസ്ഥയില്‍ എത്തി കൊണ്ടിരിക്കുന്നു ...സദാ ചാര പോലീസ് ചമഞ്ഞു കോഴിക്കോട്ടു ഒരു ''യുവാവിനെ ' അടിച്ചും , ഇടിച്ചും കൊന്നു ....മോഷണം ആരോപിച്ചു ഒരാളെ കുറച്ചുനാള്‍ മുന്‍പ് അടിച്ചും ,ഇടിച്ചും കൊന്നു ....
പത്തനാപുരത്ത് ഒരു അട്യാപകനെ ക്രുരമായി ആക്രമിച്ചു കൊല്ലാ കൊല ചത്ത്‌ കൊണ്ടിരിക്കുന്നു ....
അഴ്ട്ടിക്കു ''വക കിട്ടാതെ ' വല്യ അച്ചായനും -കോട്ടയത്തെ - , അങ്ങ് വയനാട്ടിലെ വല്യ മുതലാളിയും , മുതലാളി മാരായ ''പത്രം' മുതലാളിമാര്‍ക്ക് ...
എതിരായി എജെന്റുമാര്‍ നടത്തുന്ന സമരം ഭരണ പക്ഷം കാണുന്നില്ല .....
കിംഗ്‌ ഫിഷര്‍ ''മുതലാളി ..വിജയമല്യ -നക്ഷ്ടത്തില്‍ !!! കോടികളുടെ സര്‍ക്കാര്‍ സഹായം ഒഴുകിഎത്തുന്നു ....എണ്ണ മുതലാളിമാര്‍ ' വളരെ നഷ്ടത്തില്‍ ...ജനങ്ങളുടെ കഴുത്ത് അറുത്തു പെട്രോള്‍ 'വില വര്‍ധന '.....എണ്ണ മുതലാളിമാര്‍ ജയിക്കട്ടെ ....എണ്ണ മുതലാളിമാര്‍ക്ക് കാരുണ്യം കൈ വിട്ടു നല്‍കുന്ന സര്‍ക്കാര്‍ ജയിക്കട്ടെ !!..
പാവം പട്ടിണി പാവങ്ങള്‍ ആദ്മ്ഹദ്യ ചെയ്യട്ടെ ...വിജയ മല്യക്ക് സര്‍ക്കാര്‍ സഹായം നല്ലത് ..രാഷ്ട്രീയ നേതാക്കല്ല്ക്കും ..പാര്‍ടിക്കും കോടികള്‍ പ്രവര്‍ത്തനത്തിന് കിട്ടും ....
എണ്ണ മുതലാളിമാരുടെ കൈ കളില്‍ നിന്നും ''കോടികള്‍ '' മേടിക്കാമല്ലോ ...
പത്ര മുതലാളിമാര്‍ ആണല്ലോ നമ്മുടെ നേതാക്കളെ പ്രൊജക്റ്റ്‌ ചെയ്യുന്നത് ..അവര്‍ക്ക് എതിരായി സമരം ചെയ്യുന്നവരെ നമുക്ക് ഭരണ
നേതാക്കള്‍ക്ക് മറക്കാം ...അക്ഷ്ടിക്കു വക ഇല്ലാതെ സമരം ചെയ്യുന്നവരെ നമുക്ക് ''തന്ത്ര പൂര്‍വ്വം ..മറക്കാം ....അവരുടെ വോട്ടു മാത്രമല്ലേ നമുക്ക് കിട്ടു ..ഉമ്മന്‍ കോണ്‍ഗ്രസ്‌ ?..കടം കേറി മുടിഞ്ഞവര്‍ ''ചത്ത്‌ തുലയട്ടെ ...!!
നമുക്ക് ''പണക്കാരുടെ ''കൂടെ പോകാം കോണ്‍ഗ്രസ്‌ ഭരണക്കാരെ ...
വയനാട്ടിലെ പത്ര മുതലാളിയും ...കോട്ടയത്തെ പത്ര മുതലാളിയും വളരട്ടെ ...
മല്ല്യ മാര്‍ ഇനിയും വളരട്ടെ ..ഇനിയും അവര്‍ക്ക് 'നിര്‍ലോഭം ' സാമ്പത്തിക സഹായം നല്‍കൂ സര്കാരെ ...അതിനെ കൈ അടിച്ചു
പ്രോത്സാഹിപ്പിക്കൂ മുഖ്യ മന്ത്രീ ...എണ്ണ മുതലാല്മാരെ തഴുകി ,തലോടി ..വില വര്ധിപ്പിക്കൂ സര്‍ക്കാരെ ..അതിനെ ന്യായീ കരിക്കൂ സര്‍ക്കാരെ ....അവര്‍ മാത്രം ഒരു സഹായം അടുത്ത തിരഞ്ഞെടുപ്പ് ഫണ്ട് ഉണ്ടാക്കാന്‍ ....
കര്‍ഷക ആദ്മ ഹദ്യ കള്‍ നടക്കട്ടെ.. പാവങ്ങള്‍ തുലയട്ടെ ...
പണക്കാര്‍ വളരട്ടെ .....
സാമുഹ മനസാക്ഷി നിങ്ങള്‍ ഇനിയും ഈ കാട്ടാളന്‍ മാരെ തിരിച്ചറിയുന്നില്ലേ ...ഇവിടെ ആരെയും തല്ലികൊല്ലാം....പട്ടിണി കിടന്നു മരിക്കാം ..
പീഡനം നടത്താം ...അഴിമതി നടത്താം ...സര്‍ക്കാര്‍ പണം കൊണ്ട് ഉണ്ട്, ഉറങ്ങി ഉല്ലസിക്കാം...
ഞങ്ങള്‍ ഭരണ ,പ്രതിപക്ഷങ്ങള്‍ ജനത്തെ പറ്റിക്കാന്‍ ചുമ്മാ ''വാക്ക് കസര്‍ത്ത് '' നടത്തി കണ്‍ കേട്ട് വിദ്യ നടത്താം ജനങ്ങളെ ..നിങ്ങള്‍ ''പോഴന്മാര്‍ '' എന്ന് പറഞ്ഞു ഞങ്ങള്‍ സന്തോഷിക്കട്ടെ...
ഈ രാഷ്ട്രീയ കണ്കെട്ട് വിദ്യക്കാരെ ...വലിച്ചു താഴെ ഇറക്കാന്‍ ആര് കടന്നു വരും ?...
ഇവരെ തിരിച്ചറിയൂ ......

Sunday, November 13, 2011

Siby Sebastian: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സ...

Siby Sebastian: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സ...: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി? മനോരമ വിറയ്ക്കുമോ ? അച്ചുമാമന്റെ തൊഴിലാളി സ്നേഹം എവിടെ ? ഉമ്...

Saturday, November 12, 2011

Siby Sebastian: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സ...

Siby Sebastian: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സ...: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി? മനോരമ വിറയ്ക്കുമോ ? അച്ചുമാമന്റെ തൊഴിലാളി സ്നേഹം എവിടെ ? ഉമ്...

ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി?



ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി?

മനോരമ വിറയ്ക്കുമോ ? അച്ചുമാമന്റെ തൊഴിലാളി സ്നേഹം എവിടെ ?
ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയ മനോരമക്ക് എതിരായി എന്തെങ്കിലും പറയാന്‍ ചൂഷണ ചെയ്യപ്പെടുന്ന ഈ തൊഴിലാളി വര്‍ഗത്തിന് അനുക്കൊലമായി ഒരു വാക്ക് പറയാന്‍
ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ എന്ന് അറിയാന്‍ താല്പര്യം ഉണ്ട് !!... കേരളത്തില്‍ കഴിഞ്ഞ ഒരു മാസമായി പത്ര എജെന്റുമാര്‍ നടത്തി വരുന്ന സമരത്തിനെ വേണ്ട വിത ത്തില്‍ സഹായിക്കാനോ ജന ശ്രദ്ധ നേടി
കൊടുക്കാനോ ,അല്ല അവര്‍ക്ക് അനുകൂലമായി ഒരു പ്രസ്താവന കൊടുക്കാനോ മുന്‍ നിര രാഷ്ട്രീയ കാര്‍ ആരും കടന്നു വന്നിട്ടില്ല ..
ഇവരും മനുഷ്യരല്ലേ ? ഇവര്‍ക്കും അവകാശങ്ങള്‍ ഇല്ലേ ? ...ജനാധിപത്യ രീതിയില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഇവരെ മുന്‍ നിര പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ വരെ ചെയ്യാതെ അവഗണിക്കുന്നു , ചാനലുകാര്‍ ഐസ് ക്രീം , പാം ഓയില്‍ , പിള്ള ജയരാജന്‍ ,തുടങ്ങിയതിനെ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി ,..
ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പത്രമായിരിക്കുന്ന 'മനോരമ 'ക്ക് എതിരായി എന്തെങ്കിലും പറയാന്‍ രാഷ്ട്രീയ ആര്‍ജവത്വം ഉമ്മന്‍ ചാണ്ടി കാണിക്കുമെന്നോഈ പാവം എജെന്ടു മാരുടെ സമരത്തിന്‌ സമരത്തിന്‌ അനുകൂലമായി പ്രതികരിക്കാനോ അവരുടെ അവകാശ സമരത്തിന്‌ അനുകൂല നിലപാട് എടുക്കാനോ
കോണ്‍ഗ്രസ്‌ പാര്‍ടിയിലെ നേതാക്കള്‍ (വി എം സുധീരന്‍ ,ഒഴികെ ) തയ്യാറാകുമെന്ന് തോന്നുന്നില്ല ..അത് ഒരു പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദഹിക്കുമായിരിക്കും, കാരണം ഭരണ പക്ഷത്തെ അനുകൂലിക്കുന്ന രണ്ടു മുന്‍ നിര പത്രക്കാര്‍ക്ക് എതിരെ അല്ലെ ''അഷ്ടി ക്ക് '' വേണ്ടി ഈ പാവം പത്ര എജെന്റുമാര്‍ സമരം ചെയ്യുന്നത് ..അതല്ല വിരോധാഭാസം ...എന്തിനും ഏതിനും തൊഴിലാളി സ്നേഹം '' തുറുപ്പു '' ചീട്ടു , ആക്കുന്ന ''തൊഴിലാളി വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന ''മതലാളി നേതാക്കാള്‍ 'സഖാക്കള്‍ '' എവിടെ പോയി ?....വി എസ് എവിടെയാ ? ഓ ,മറന്നു ..വി എസ് , പിള്ളയുടെ പിറകെ അടിയന്തിര പ്രാഥാന്യം നല്‍കി ''ഹര്‍ജി 'ഫയല്‍ ചെയ്യാന്‍ അങ്ങ് സുപ്രീം കോടതിയില്‍ വരാന്തയില്‍ പോയിട്ട് എത്തി ഇല്ലായിരിക്കും ..വലിയ അടിയന്തിരം ഒന്നും ഇല്ലെന്നാ ആ കോടതി പറഞ്ഞത് ...ചിലപ്പോള്‍ പോയ വഴിക്ക് അവിടെ ഉല്ലാ മിടുക്കന്‍ മാരായ വക്കീല്‍ മാരെ മുഴുവനും കാണുക ആയിരിക്കും , പാവം അച്ഛാ ''നന്തന്റെ മകന്റെ ''ഞരമ്പ്‌ ''ഉഴിച്ചില്‍ ,റിസോര്‍ട്ട് , തിരുമ്മു , വ്യാജ കേസുകള്‍ വന്നാല്‍ ഒരു മറു പടി ''ലീഗല്‍ ഒപീനിയന്‍ ''എഴുതി വാങ്ങി കാന്‍ സമയം എടുത്തു കാണും ..
പക്ഷെ മറ്റൊരു സംശയം എവിടെ നമ്മുടെ 'പിണ'ഗാറായിക്കാര്‍? എവിടെ ജയരാജന്‍ മാര്‍ ? എന്തെ ഇവര്‍ പ്രതികരിക്കാത്തത് ? എന്തെ ഇവര്‍ ഈ പാവം തൊഴിലാളി സ്നേഹം ''മേമ്പൊടിയായി ;;കൊണ്ട് നടക്കുന്നവര്‍ ഈ സമരത്തെ അവഗണിക്കുന്നത് ? അതോ മനോരമയിലും ,മാതൃ ഭുമിയിലും വരെ ഇവര്‍ക്ക് ഷെയര്‍ ഉണ്ടോ ?....
മുന്‍നിര പത്ര കാറും , രാഷ്ട്രീയ കാറും അവഗണിച്ച ഈ സമരത്തെ സൈബര്‍ മീഡിയ സപ്പോര്‍ട്ട് ചെയ്യുമോ ? ഓ മറന്നു അവരും തിരക്കിലാ ..സന്തോഷ്‌
പണ്ടിട്റ്റ് ന്റെ പുറകയാ...ഇനി ആര്‍ ഇവരെ സഹായിക്കും ?...ഇവരുടെ അവകാശ സമരവും ന്യായമല്ലേ ? നിങ്ങള്‍ പറയൂ ...










AGENT'S STRIKE AGAINST MANORAMA, DOOLNEWS.COM 3

Siby Sebastian: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സ...

Siby Sebastian: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സ...: ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി? മനോരമ വിറയ്ക്കുമോ ? അച്ചുമാമന്റെ തൊഴിലാളി സ്നേഹം എവിടെ ? ഉമ്...

ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി?



ഉമ്മന്‍ ചാണ്ടിയും വി എസും എവിടെ പോയി ? കോണ്‍ഗ്രസ്സും സിപി എമ്മും എവിടെ പോയി?

മനോരമ വിറയ്ക്കുമോ ? അച്ചുമാമന്റെ തൊഴിലാളി സ്നേഹം എവിടെ ?
ഉമ്മന്‍ ചാണ്ടിയെ വളര്‍ത്തിയ മനോരമക്ക് എതിരായി എന്തെങ്കിലും പറയാന്‍ ചൂഷണ ചെയ്യപ്പെടുന്ന ഈ തൊഴിലാളി വര്‍ഗത്തിന് അനുക്കൊലമായി ഒരു വാക്ക് പറയാന്‍
ഉമ്മന്‍ ചാണ്ടി തയ്യാറാകുമോ എന്ന് അറിയാന്‍ താല്പര്യം ഉണ്ട് !!... കേരളത്തില്‍ കഴിഞ്ഞ ഒരു മാസമായി പത്ര എജെന്റുമാര്‍ നടത്തി വരുന്ന സമരത്തിനെ വേണ്ട വിത ത്തില്‍ സഹായിക്കാനോ ജന ശ്രദ്ധ നേടി
കൊടുക്കാനോ ,അല്ല അവര്‍ക്ക് അനുകൂലമായി ഒരു പ്രസ്താവന കൊടുക്കാനോ മുന്‍ നിര രാഷ്ട്രീയ കാര്‍ ആരും കടന്നു വന്നിട്ടില്ല ..
ഇവരും മനുഷ്യരല്ലേ ? ഇവര്‍ക്കും അവകാശങ്ങള്‍ ഇല്ലേ ? ...ജനാധിപത്യ രീതിയില്‍ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന ഇവരെ മുന്‍ നിര പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ വരെ ചെയ്യാതെ അവഗണിക്കുന്നു , ചാനലുകാര്‍ ഐസ് ക്രീം , പാം ഓയില്‍ , പിള്ള ജയരാജന്‍ ,തുടങ്ങിയതിനെ പുറകെ നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി ,..
ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം പത്രമായിരിക്കുന്ന 'മനോരമ 'ക്ക് എതിരായി എന്തെങ്കിലും പറയാന്‍ രാഷ്ട്രീയ ആര്‍ജവത്വം ഉമ്മന്‍ ചാണ്ടി കാണിക്കുമെന്നോഈ പാവം എജെന്ടു മാരുടെ സമരത്തിന്‌ സമരത്തിന്‌ അനുകൂലമായി പ്രതികരിക്കാനോ അവരുടെ അവകാശ സമരത്തിന്‌ അനുകൂല നിലപാട് എടുക്കാനോ
കോണ്‍ഗ്രസ്‌ പാര്‍ടിയിലെ നേതാക്കള്‍ (വി എം സുധീരന്‍ ,ഒഴികെ ) തയ്യാറാകുമെന്ന് തോന്നുന്നില്ല ..അത് ഒരു പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദഹിക്കുമായിരിക്കും, കാരണം ഭരണ പക്ഷത്തെ അനുകൂലിക്കുന്ന രണ്ടു മുന്‍ നിര പത്രക്കാര്‍ക്ക് എതിരെ അല്ലെ ''അഷ്ടി ക്ക് '' വേണ്ടി ഈ പാവം പത്ര എജെന്റുമാര്‍ സമരം ചെയ്യുന്നത് ..അതല്ല വിരോധാഭാസം ...എന്തിനും ഏതിനും തൊഴിലാളി സ്നേഹം '' തുറുപ്പു '' ചീട്ടു , ആക്കുന്ന ''തൊഴിലാളി വര്‍ഗത്തെ പ്രതിനിധാനം ചെയ്യുന്ന ''മതലാളി നേതാക്കാള്‍ 'സഖാക്കള്‍ '' എവിടെ പോയി ?....വി എസ് എവിടെയാ ? ഓ ,മറന്നു ..വി എസ് , പിള്ളയുടെ പിറകെ അടിയന്തിര പ്രാഥാന്യം നല്‍കി ''ഹര്‍ജി 'ഫയല്‍ ചെയ്യാന്‍ അങ്ങ് സുപ്രീം കോടതിയില്‍ വരാന്തയില്‍ പോയിട്ട് എത്തി ഇല്ലായിരിക്കും ..വലിയ അടിയന്തിരം ഒന്നും ഇല്ലെന്നാ ആ കോടതി പറഞ്ഞത് ...ചിലപ്പോള്‍ പോയ വഴിക്ക് അവിടെ ഉല്ലാ മിടുക്കന്‍ മാരായ വക്കീല്‍ മാരെ മുഴുവനും കാണുക ആയിരിക്കും , പാവം അച്ഛാ ''നന്തന്റെ മകന്റെ ''ഞരമ്പ്‌ ''ഉഴിച്ചില്‍ ,റിസോര്‍ട്ട് , തിരുമ്മു , വ്യാജ കേസുകള്‍ വന്നാല്‍ ഒരു മറു പടി ''ലീഗല്‍ ഒപീനിയന്‍ ''എഴുതി വാങ്ങി കാന്‍ സമയം എടുത്തു കാണും ..
പക്ഷെ മറ്റൊരു സംശയം എവിടെ നമ്മുടെ 'പിണ'ഗാറായിക്കാര്‍? എവിടെ ജയരാജന്‍ മാര്‍ ? എന്തെ ഇവര്‍ പ്രതികരിക്കാത്തത് ? എന്തെ ഇവര്‍ ഈ പാവം തൊഴിലാളി സ്നേഹം ''മേമ്പൊടിയായി ;;കൊണ്ട് നടക്കുന്നവര്‍ ഈ സമരത്തെ അവഗണിക്കുന്നത് ? അതോ മനോരമയിലും ,മാതൃ ഭുമിയിലും വരെ ഇവര്‍ക്ക് ഷെയര്‍ ഉണ്ടോ ?....
മുന്‍നിര പത്ര കാറും , രാഷ്ട്രീയ കാറും അവഗണിച്ച ഈ സമരത്തെ സൈബര്‍ മീഡിയ സപ്പോര്‍ട്ട് ചെയ്യുമോ ? ഓ മറന്നു അവരും തിരക്കിലാ ..സന്തോഷ്‌
പണ്ടിട്റ്റ് ന്റെ പുറകയാ...ഇനി ആര്‍ ഇവരെ സഹായിക്കും ?...ഇവരുടെ അവകാശ സമരവും ന്യായമല്ലേ ? നിങ്ങള്‍ പറയൂ ...

Saturday, November 5, 2011

Siby Sebastian: ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടു...

Siby Sebastian: ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടു...: കേരളത്തില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചാനലുകളും മ്മട്ടു മീഡിയ കളും ചര്‍ച്ച ചെയ്താ വിഷയം ഒരു എം എല്‍ എ യുടെ കരച്ചിലും അതിനു വഴിവെച്ച ...

Siby Sebastian: Siby Sebastian: ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്...

Siby Sebastian: Siby Sebastian: ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്...: Siby Sebastian: ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടു... : കേരളത്തില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചാനലുകളും മ്മട്ടു മീഡി...

Siby Sebastian: ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടു...

Siby Sebastian: ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടു...: കേരളത്തില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചാനലുകളും മ്മട്ടു മീഡിയ കളും ചര്‍ച്ച ചെയ്താ വിഷയം ഒരു എം എല്‍ എ യുടെ കരച്ചിലും അതിനു വഴിവെച്ച ...

ജനരോഷം ഉയരട്ടെ , ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ എഴുത്തുകാര്‍ രംഗത്ത് വരുവിന്‍ !

കേരളത്തില്‍ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചാനലുകളും മ്മട്ടു മീഡിയ കളും ചര്‍ച്ച ചെയ്താ വിഷയം ഒരു എം എല്‍ എ യുടെ കരച്ചിലും അതിനു വഴിവെച്ച സംഭവ വികാസങ്ങളും, അതിനോട് അനുബന്ധിച്ച എം എല്‍ എ മാരുടെ സസ് പെന്‍ഷന്‍ , സമരം , പി സി ജോര്‍ജ് വിവാദം , ഗണേഷ് കുമാര്‍ വിവാദം ,ബാലകൃഷ പിള്ള യും വി എസും പിന്നെ കുറെ തോന്ന്യസങ്ങളും ''..വളര്‍ന്നു വരുന്ന യുവജന നേതാവ് ,ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുന്ന കരുത്തനായ യുവജന നേതാവായി വളര്‍ന്നു വരുന്ന ഒരു ചെരുപ്പകാരനെ വ്യക്തി പരമായി അധിക്ഷേപിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിയപ്പോള്‍ ,അദേഹത്തിന്റെ മാനുഷ്യക വികാര പ്രകടനമായി മാത്രം ഈ കരച്ചിലിനെ നോക്കി കാണാന്‍ ശ്രമിക്കാതെ ,ചാനലുകള്‍ക്ക് ചാകര '' കിട്ടിയ പോലെ അതിനെ പര്‍വ തീകരിക്കുകയും ആഹോഷ മാക്കുകയും ചെയ്തു . ഇവിടെ ജനകീയമായ എത്രയോ വിഷയങ്ങള്‍ ഉണ്ട് , അതിനെ മറന്നു കൊണ്ട് മീഡിയ ഇത്തരം വാര്‍ത്തകള്‍ക്കു പുറകെ പോകുമ്പോള്‍ ജനങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടക്കല് അല്ലെ ? ഇരുപതു വര്ഷം ആയ പാംഓയില്‍ കേസ് , ഐസ് ക്രീം , തുടങ്ങിയ വിഷയങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം എത്ര ആയി ? ഇനി ഇത് നിര്‍ത്തി കൂടെ ? അതെങ്കിലും ഒരു ചാനല്‍ വള്ളിയും തുമ്പും ഇല്ലാത്ത ഒരു വിഷയത്തെ കേറി പിടിക്കും , അതിനു പുറകെ വിവരണം , വിശദീകരണം തുടങ്ങി പോകുന്നു , ഒടുവില്‍ അണ്ടിയും മാങ്ങയും ഇല്ലാതെ ചര്‍ച്ച അവസാനം , ഇത് കേള്‍ക്കാന്‍ പാവം ജനങ്ങളും , കേരളത്തില്‍ തിരുവനത പുരം മുതല്‍ കാസറഗോട് വരെ തകര്‍ന്നു കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്ന എത്രയോ ജീവിതങ്ങള്‍ അപകടത്തില്‍ പൊളിഞ്ഞു പോകുന്നു , ആരും കാണുന്നില്ല , കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ റോട്ടിലെ കുഴിയില്‍ മറിഞ്ഞു വീണ ഒരു ചെരുപ്പകരനായ ബൈക്ക് യാത്ര കാരന്റെ തലയിലൂടെ ലോറി കയറി മരണം അടഞ്ഞു , ആര് ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്തു ? ..റോഡ്‌ ടക്സ് കൈ പറ്റുന്ന സര്കാരിനു റോഡ്‌ നന്നാക്കാന്‍ കഴിയുന്നില്ല , അതിനെ കുറിച്ച് പ്രതിക്ഷേ ദിക്കാണോ , പ്രതികരിക്കാനോ മീഡിയ ഇല്ല , ജന നേതാക്കള്‍ ഇല്ല , ഇരു കൂട്ടരും അഴിമതി കാട്ടും, കണ്ടെത്തുമ്പോള്‍ മറ്റവന്‍ മുന്‍പ് ചെയ്തില്ലേ , അത് ചെയ്തില്ലേ , ആരോപണ പ്രത്യാരോപണം എന്നല്ലാതെ എന്താണിവിടെ നടക്കുന്നത് ?..
ജനങ്ങള്‍ മുരടിച്ച ഈ സംസ്കാരത്തെ വലിച്ചെറിയണം , ഈ നേതാക്കളെ തടവിലാക്കണം , നിയമ സഭകള്‍ കൈ എരണം, മന്ത്രി മാരെ ജനകീയ ജെയിലുകളില്‍ പൂട്ടിയിട്ടു നല്ല ശികില്സ കൊടുക്കുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു ...പെട്രോള്‍ വില കൂടി , ആര്‍ക്കു നഷ്ടം ?...ജനത്തിന്റെ കീശ കാലിയാകും , ഇവിടുത്തെ നിയമ നിര്‍മാണ സഭകളിലെ നേതാക്കള്‍ ഭരണ , പ്രതിപക്ഷങ്ങള്‍ കൂട്ടായി അവരുടെ ടി എ , ഡി എ കൂട്ടി മേടിക്കും ,
പേരിനിതാ ജനത്തെ കബളിപ്പിക്കാന്‍ സമരഭാസവും !!..
ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ എഴുത്തുകാര്‍ രംഗത്ത് വരെട്ടെ , ജയിലുകളില്‍ അധികാര വര്‍ഗങ്ങളെ , ജനങ്ങളെ വഞ്ചിക്കുന്ന നേതാകളെ നിറക്കുവാന്‍ ഒരുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! .. ഈ സ്വെ ച്യാധിപന്‍ മാരായ ഭരണാധികാരികളെ കൈ കാര്യം ചെയ്യാന്‍ രക്ത സാക്ഷികള്‍ ആകേണ്ട സമയം അതി ക്രമിക്ചിരിക്കുന്നു ...ഇവിടെ ജനങ്ങളുടെ നിലനില്‍പ്പിനു ജനങ്ങള്‍ രംഗത്ത് വരട്ടെ , ജീര്‍ണിച്ച സംസ്കാരങ്ങളെ ചോദ്യം ചെയ്യാന്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക്‌ കള്‍ ഉപയോഗിക്കട്ടെ , ..വാക്കും പ്രവര്‍ത്തിയും പാലികാത്ത നേതാക്കളെ ജനകീയ ജയിലുകളില്‍ നിറയ്ക്കണം ..ജനരോക്ഷം വളര്‍ന്നു വരട്ടെ ...എഴുത്തുകാര്‍ രംഗത്ത് വരട്ടെ ....നമുക്ക് രാഷ്ട്രീയം ഇല്ലാതെ അണിചേരാം ...രാഷ്ട്രീയ പാര്‍ട്ടികളുടെ കൈ കളിലെ ചട്ടുകം ആകാതെ
നാം ഒന്നാവേണ്ട സമയം അതി ക്രമിചിരിക്കുന്നു ..നാം കൊടുക്കുന്ന നികുതി പണം കട്ടുമുടിക്കുന്ന രാഷ്ട്രീയ നേതാക്കളെ ''ജനകീയ മായി കൈ കാര്യം ചെയ്യാന്‍ രാഷ്ട്രീയ കളര്‍ നോക്കാതെ ജനങ്ങള്‍ രംഗത്ത് വരേണ്ടിയിരിക്കുന്നു ...ജനങ്ങളുടെ നികുതി പണം കട്ട് മുടിക്കുന്ന ഇത്തരം നേതാക്കളെ , അഴിമതി കാട്ടാളന്‍ മാരെ കൈകാര്യം ചെയ്യാന്‍ രംഗത്ത് വരാന്‍ നിങ്ങള്‍ തയ്യാറാണോ ?...വാക്നാ ങള്‍ നല്‍കി അധികാരത്തില്‍ കയറി ഒന്നും നടപ്പിലാക്കാത്ത നേതാക്കളെ തെരുവില്‍ കൈ കാര്യം ചെയ്യാന്‍ രംഗത്ത് വരാന്‍ ജനങ്ങള്‍ തയ്യാറാവണം ...കേരള ഹൈക്കോടതി വരെ പറയുന്നത് പെട്രോള്‍ വില വര്‍ധന : ജനങളുടെ പ്രതികരണം ശക്തമാക്കണം എന്നാണ് ...അഴിമതി , വാണിഭം , പാം ഓയില്‍ , ഐസ് ക്രീം , സ്ത്രീ പീഡന കേസുകള്‍ ഇവയില്‍ എല്ലാം ഈ നേതാക്കള്‍ അല്ലെ ആരോപണ വിധേയര്‍ ആയിട്ടുള്ളത് ? ഇവരെ എന്തുകൊണ്ട് കല്ലെരിയുന്നില്ല ? ജനങ്ങള്‍ രംഗത്ത് വന്നാല്‍ ഇവര്‍ സത്യം പറയില്ലേ ? ഇല്ലെങ്കില്‍ സത്യം പറയിപ്പിക്കണം, കോടതികളില്‍ തെളിവുകള്‍ നിരത്തി , എവിടെന്സു എടുക്കുമ്പോള്‍ ഇവന്‍ മാര്‍ക്ക് പുറത്തു വരാന്‍ പഴുതുകള്‍ ഇട്ടു ഇവന്മാരുടെ സില്‍ബന്ധികള്‍ ചാര്‍ജ് ചെയ്യുന്ന കേസുകള്‍ പാവം ജങ്ങളെ ''കൊഞ്ഞനം കുത്തി '' കാട്ടാന്‍ മാത്രം അല്ലെ ?..ഉണരുവിന്‍ ...പ്രതികരിക്കുവിന്‍ ...സമയം അധിക്രമിച്ചിരിക്കുന്നു .......


മനോരമ എജന്റ്റ് മാരുടെ സമരം മൂലം ''മനോരമ '' വയിക്കതവരുടെ എണ്ണം കൂടുന്നത് അനുസരിച്ച്
ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ അറിയാതെ പോകുന്നോ എന്ന് ഒരു സംശയം ?!!മനോരമ മാത്രം വായിച്ചു ശീലമുള്ള എനിക്ക് മറ്റു പത്രങ്ങള്‍ കാണുന്നത് തന്നെ അലര്‍ജി ആണ് പോലും , ഉമ്മന്‍ ചാണ്ടി സര്‍കാരിന്റെ വികസനത്തെ തുരങ്കം വെക്കാം ''പ്രതിലോമ , പ്രതിക്രിയാ ,വാദികള്‍ പര്‍പ്പസ്സു ഫുള്ളി '' സമരം ചെയ്യുന്നതാണോ എന്ന് എനിക്ക് സംശയം , എങ്കിലും ഈ കോട്ടയം അച്ചായന് പണിയെടുക്കുന്ന ''പാവം ' എജെന്റ് മാര്‍ക്ക് ' അല്പം കൂലി കൂട്ടി കൊടുത്തു കൂടെ ? എന്താണാവോ ഈ സമരത്തെ ഇടതു പക്ഷ 'ദേശ സ്നേഹികള്‍ സപ്പോര്‍ട്ട് ചെയ്യാത്തത് ? ഇനി
മനോരമ വയ്കാന്‍ പട്ടഞ്ഞിട്ടു ആര്‍ക്കു എങ്കില് ''ഹാര്‍ട്ട്‌ ബീറ്റ് ''കൂടിയാല്‍ അതിനെ പ്രതിരോധിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍
എല്ലാ വീട്ടിലും ഇന്റര്‍നെറ്റ്‌ സൗകര്യം ഫ്രീ ആയി ഇന്‍സ്റ്റോള്‍ ചെയ്യാന്‍ അടിയന്തിര നടപടി സ്വീകരികണം .... ..

Friday, November 4, 2011

Siby Sebastian: ഇന്ത്യ എന്ന അഴിമതി രാജ്യം !!!

Siby Sebastian: ഇന്ത്യ എന്ന അഴിമതി രാജ്യം !!!: ഇന്ത്യയെന്ന അഴിമതി രാജ്യം .. കടപ്പാട് മാതൃഭൂമി.കോം ( http://www.mathrubhumi.com/books/story.php?id=1283&cat_id=508 ) ഇന്ത്യയിലെ പ്രധാന അഴിമ...

ഇന്ത്യ എന്ന അഴിമതി രാജ്യം !!!

ഇന്ത്യയെന്ന അഴിമതി രാജ്യം ..
കടപ്പാട് മാതൃഭൂമി.കോം ( http://www.mathrubhumi.com/books/story.php?id=1283&cat_id=508)

ഇന്ത്യയിലെ പ്രധാന അഴിമതികള്‍
പ്രദീപ് താക്കൂര്‍ , പൂജ റാണ
Posted on:02 Nov 2011
സ്വാതന്ത്ര്യം ലഭിച്ചതു മുതല്ക്ക്, കഴിഞ്ഞ 60 വര്‍ഷമായി ഇന്ത്യ നിരവധി അഴിമതികള്‍ക്കു സാക്ഷിയായിട്ടുണ്ട്. 1950കള്‍ മുതല്‍ 1980കളുടെ അന്ത്യപാദംവരെ ഒരു മുഴുവന്‍ തലമുറയ്ക്കും സോഷ്യലിസ്റ്റ് പ്രേരിതമായ നയങ്ങള്‍ക്കു കീഴിലായിരുന്നു ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. വിപുലമായ നിയന്ത്രണങ്ങള്‍ക്കും സംരക്ഷകത്വത്തിനും പൊതു ഉടമസ്ഥതയ്ക്കും വിധേയമാക്കപ്പെട്ട സമ്പദ്‌വ്യവസ്ഥ വ്യാപകമായ അഴിമതിയിലേക്കും മന്ദഗതിയിലുള്ള വളര്‍ച്ചയിലേക്കും നയിക്കപ്പെട്ടു. അഴിമതിയുടെ കേന്ദ്രസ്ഥാനത്ത് ലൈസന്‍സ് രാജ് പതിവായി.

ഒരു സര്‍ക്കാരാഫീസില്‍ എന്തെങ്കിലുമൊരു സംഗതി സാധിക്കണമെങ്കില്‍ കൈക്കൂലി നല്കുകയോ ന്യായവിരുദ്ധമാര്‍ഗത്തിലൂടെ സ്വാധീനിക്കുകയോ ചെയ്ത ആദ്യാനുഭവം ഇന്ത്യയിലെ 15 ശതമാനത്തിലേറെ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്ന് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍, 2005-ല്‍ ഇന്ത്യയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനാതിര്‍ത്തികള്‍ക്കിടയില്‍ സാധാരണമായുള്ള നിത്യജീവിത വസ്തുതയാണ് നികുതിയും കൈക്കൂലിയും; ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ കണക്കു പ്രകാരം ലോറിഡ്രൈവര്‍മാര്‍ ഒരു വര്‍ഷം 500 കോടി യു.എസ്. ഡോളര്‍ കൈക്കൂലിയായി നല്കുന്നുണ്ടത്രേ. 2010 ആയപ്പോള്‍ ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതിപ്രത്യക്ഷസൂചികയില്‍ 178 രാജ്യങ്ങളുള്ള പട്ടികയില്‍ ഇന്ത്യയ്ക്ക് 87-ാം സ്ഥാനമുണ്ട്. 2010 ആയപ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിറഞ്ഞ ഗവണ്‍മെന്റുകളിലൊന്നായി ഇന്ത്യ; തെക്കെ ഏഷ്യയിലെ ഏറ്റവും കുറച്ച് അഴിമതിയുള്ള രാജ്യമാണ് ഇന്ത്യ എങ്കില്‍പോലും. (ഇന്ത്യയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌വ്യവസ്ഥയിലെ അഴിമതിയുടെ ദുഷ്ടിനെ നേരിടുകയും ഭരണനിര്‍വഹണം മെച്ചപ്പെടുത്തുകയും വേണ്ടതുണ്ട് എന്ന് 2011 മാര്‍ച്ച് 18ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.)

കള്ളപ്പണത്തിന്റെ കാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഇന്ത്യയ്ക്കാണുള്ളത്. സ്വിസ് ബാങ്കുകളിലെ ഏകദേശം 1456 ബില്യന്‍ യു.എസ്. ഡോളറും കള്ളപ്പണത്തിന്റെ രൂപത്തിലാണ്. 2006ലെ സ്വിസ് ബാങ്കിങ് അസോസിയേഷന്‍ റിപ്പോര്‍ട്ടില്‍നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മറ്റു രാജ്യങ്ങളിലെല്ലാംകൂടിയുള്ളതിനെക്കാള്‍ കൂടുതല്‍ കള്ളപ്പണം ഇന്ത്യയുടേതാണ്. ഇന്ത്യയുടെ ദേശീയകടത്തിന്റെ 13 മടങ്ങു വരും ഇന്ത്യയുടെ സ്വിസ് ബാങ്കിലുള്ള ആസ്തി. ചിലപ്പോള്‍ ഇന്ത്യയുടെ കള്ളപ്പണം പുറത്തേക്കു കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍നിന്നും സൂറിച്ചിലേക്കുള്ള 'സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകളി'ല്‍ പണം വിദേശത്തേക്ക് ഒഴുകുന്നുണ്ടെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇക്വിറ്റി സ്ഥാപനത്തിന്റെ സി.ഇ.ഒ. ഈയിടെ പത്രലേഖകരോടു പറഞ്ഞു. ബാങ്കിങ് വ്യവസായരംഗത്തെ കേന്ദ്രങ്ങള്‍ നല്കുന്ന വിവരമനുസരിച്ച് സ്വിസ് ബാങ്കുകളിലെ അവിഹിത പണത്തിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍ ഇന്ത്യക്കാരായിരിക്കുമെന്ന് തീര്‍ച്ച. 2002-2006 കാലത്ത് ഇന്ത്യയില്‍നിന്നും പ്രതിവര്‍ഷം ഒളിച്ചുകടത്തിയിരുന്ന ശരാശരി പണം 27.3 ബില്യന്‍ യു.എസ്. ഡോളറാണ് എന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ രാഷ്ട്രീയസംവിധാനത്തിലെ ക്രിമിനലൈസേഷന്‍ ഗുരുതരമായ ഒരു പ്രശ്‌നമാണ്. (ഇന്ത്യയിലെ 540 പാര്‍ലമെന്റംഗങ്ങളില്‍ ഏതാണ്ട് നാലിലൊന്നു പേര്‍ കുറ്റം ചുമത്തപ്പെട്ടിട്ടുള്ളവരാണ് എന്ന് 2008 ജൂലായിലെ ദി വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. 1948നും 2008നും ഇടയ്ക്കുള്ള കാലത്ത് 462 ബില്യന്‍ ഡോളര്‍ (20 ലക്ഷം കോടിയിലധികം രൂപ) ഇന്ത്യ പുറത്തേക്കൊഴുക്കിയിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ടാണ് ഇന്ത്യയില്‍നിന്നുള്ള പണത്തിന്റെ അവിഹിത പലായനത്തെക്കുറിച്ച് അന്തര്‍ദേശീയതലത്തില്‍ നിയമവിരുദ്ധപ്രവൃത്തികള്‍ പ്രതിരോധിക്കാനുള്ള ഒരു സംഘം നടത്തിയ പഠനം (നിഗൂഢതയില്‍ ആണ്ടു മുങ്ങിയ ഒരു വിഷയത്തിലേക്ക് വെളിച്ചം ചൊരിയാനുള്ള ആദ്യ ശ്രമമായിരിക്കാം ഇത്) അവസാനിപ്പിക്കുന്നത്. ഈ തുക ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ഏകദേശം 40 ശതമാനമാണ്.
സ്വതന്ത്രമായ റിപ്പോര്‍ട്ടുകള്‍, പ്രത്യേകിച്ചും എസ്. ഗുരുമൂര്‍ത്തി തയ്യാറാക്കി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സില്‍ 2011 ജനവരി 2നു പ്രസിദ്ധീകരിച്ചത്, ഈയിടെ കണക്കാക്കിയിട്ടുള്ളത് പാരമ്പര്യമായി ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയകുടുംബത്തിന്റെ മിച്ചം 42,345 കോടി രൂപയ്ക്കും (9.4 ബില്യന്‍ യു.എസ് ഡോളര്‍) 83,900 കോടി രൂപയ്ക്കും (18.63 ബില്യന്‍ യു.എസ് ഡോളര്‍) ഇടയ്ക്കാണെന്നാണ്. ഇതില്‍ ഏറിയ പങ്കും അവിഹിത പണത്തിന്റെ രൂപത്തിലാണ്.

രാജീവ്ഗാന്ധിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമായി ചെന്നിട്ടുള്ള പണത്തിന്റെ ഇടപാടുകള്‍ വിക്തോര്‍ ചെബ്രിക്കോവ് വഴിയായിരുന്നു എന്ന് കെ.ജി.ബി. രേഖകള്‍ സൂചിപ്പിച്ചുകൊണ്ട് ഹാര്‍വാഡ് പണ്ഡിതന്‍ യെവ്‌ഗെനിയ ആല്‍ബാട്ട്‌സ് പറയുന്നു. 'രാജീവ്ഗാന്ധിയുടെ കുടുംബാംഗങ്ങള്‍ക്ക്, അതായത് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധിയുടെ മാതാവ് പാവൊല മെയ്‌നൊ എന്നിവര്‍ക്ക് അമേരിക്കന്‍ ഡോളറായി പണമയയ്ക്കുന്നതിന് അനുമതി തേടി 1985 ഡിസംബറില്‍ സി.പി.എസ്.യുവില്‍ നിന്ന് കെ.ജി.ബി. തലവന്‍ വിക്തോര്‍ ചെബ്രിക്കോവ് എഴുതി എന്നാണിതു കാണിക്കുന്നത്.

അമേരിക്കയിലെ രണ്ടാം ദണ്ഡിമാര്‍ച്ചിന്റെ സംഘാടകര്‍ പറയുന്നതിപ്രകാരമാണ്: 'സങ്കല്പാതീതമാംവണ്ണം വലിയ തുക പണം ഉള്‍പ്പെട്ടിട്ടുള്ള അടുത്തകാലത്തെ തട്ടിപ്പുകള്‍, 2 ജി സ്‌പെക്ട്രം അഴിമതി പോലുള്ളവ, എല്ലാവര്‍ക്കും അറിവുള്ളതാണ്. 80 ശതമാനം ഇന്ത്യക്കാരും പ്രതിദിനം 2 ഡോളറില്‍ താഴെ സമ്പാദിക്കുകയും ഓരോ രണ്ടാമത്തെ കുഞ്ഞും പോഷകാഹാരക്കുറവനുഭവിക്കുകയും ചെയ്യുമ്പോള്‍, വിദേശ താവളങ്ങളിലേക്ക് ലക്ഷം കോടിയിലധികം ഡോളര്‍ ഒഴുകുന്നതായി കണക്കാക്കപ്പെടുന്നു. ഇന്ത്യയില്‍ സത്യസന്ധരായവര്‍ ദരിദ്രരാണെന്നതുപോലെ തോന്നും; അവര്‍ വിദ്യാഭ്യാസം, നഗരങ്ങളിലേക്കുള്ള കുടിയേറ്റം, അന്യദേശവാസം എന്നിവയിലൂടെ തങ്ങളുടെ ദാരിദ്ര്യത്തില്‍നിന്നു മോചനം നേടാനാശിക്കുന്നു. അതേസമയം ഹസ്സന്‍ അലിഖാനെപ്പോലുള്ള എല്ലാ അഴിമതി വീരന്മാരും തട്ടിപ്പിലൂടെയും കുറ്റകൃത്യങ്ങളിലൂടെയും സമ്പന്നരായിത്തീരുന്നു. ദരിദ്രജനങ്ങളെക്കൊണ്ടു നിറഞ്ഞ ഒരു സമ്പന്നരാജ്യമാണ് ഇന്ത്യ എന്നു തോന്നിപ്പോവുന്നു.'
നഗരവികസനം, ജലവിഭവം, ഊര്‍ജം എന്നീ മന്ത്രാലയങ്ങളുടെ അപര്യാപ്തമായ ആസൂത്രണത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്, ഇന്ത്യാഗവണ്‍മെന്റ് 100,000 കോടി രൂപയുടെ (22.2 ബില്യന്‍ യു.എസ് ഡോളര്‍) ഉപയോഗിക്കാത്ത വിദേശസഹായത്തിന്റെ മേലാണ് ഇരിക്കുന്നതെന്ന് ഒരു കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി.) റിപ്പോര്‍ട്ട് പറയുന്നു. 2011 മാര്‍ച്ച് 18ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി.എ.ജി. പറയുന്നു: '2010 മാര്‍ച്ച് 31 ആയപ്പോള്‍ ഏറ്റെടുത്ത വിദേശസഹായം ഉപയോഗിക്കാതെയുള്ളത് 1,05,339 കോടി രൂപയുടേതായിരുന്നു. യഥാര്‍ഥത്തില്‍ ബഹുകക്ഷികളുള്ളതും ഇരുകക്ഷികളുള്ളതുമായ വായ്പാ ഏജന്‍സികളംഗീകരിച്ച ധനസഹായം യഥാസമയം ഉപയോഗിക്കാതിരുന്നതിന്റെ പിഴയുടെ രൂപത്തില്‍ 2009-2010 കാലത്ത് നികുതിദായക പണത്തില്‍ നിന്നും കമ്മിറ്റ്‌മെന്റ് ചാര്‍ജായി 86.11 കോടി രൂപ (19.12 മില്യന്‍ ഡോളര്‍) ഇന്ത്യാ ഗവണ്‍മെന്റ് അടച്ചിരുന്നു.
1991നു ശേഷമുള്ള പ്രധാന അഴിമതികള്‍
2009 നവംബര്‍ 23നു പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് മാഗസിനില്‍ പറയുന്ന പ്രകാരം 1991ലെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തുറന്നു കൊടുക്കല്‍ രഹസ്യ പണത്തെ അത്യന്തം ഉയര്‍ന്ന നിലയിലേക്കെത്തിച്ചു. 1991 മുതലുള്ള സാമ്പത്തിക അഴിമതികളുടെ ഏകദേശ പട്ടിക ഔട്ട്‌ലുക്ക് തയ്യാറാക്കി അവതരിപ്പിച്ചിട്ടുള്ളത് സങ്കല്പിക്കാനാവാത്തത്ര വലിയ കൊള്ളമുതലിന്റെ കണക്കാണ്-73 ലക്ഷം കോടി രൂപ. അതില്‍ ഇപ്രകാരം കൊടുത്തിരിക്കുന്നു:

1992-ഹര്‍ഷദ്‌മേത്തയുടെ ഓഹരി അഴിമതി 5000 കോടി രൂപ.
1994-പഞ്ചസാര ഇറക്കുമതി അഴിമതി 650 കോടി രൂപ.
1995-പ്രിഫറന്‍ഷ്യല്‍ അലോട്ട്‌മെന്റ് അഴിമതി 5000 കോടി രൂപ; യുഗോസ്ലാവ് ദിനാര്‍ അഴിമതി 400 കോടി രൂപ; മേഘാലയ വനം അഴിമതി 300 കോടി രൂപ.
1996-വളം ഇറക്കുമതി അഴിമതി 1,300 കോടി രൂപ; യൂറിയ അഴിമതി 133 കോടി രൂപ; ബിഹാര്‍ കാലിത്തീറ്റ അഴിമതി 950 കോടി രൂപ.
1997-സുഖ്‌റാം ടെലികോം അഴിമതി 1500 കോടി രൂപ; എസ്.എന്‍.സി. ലാവ്‌ലിന്‍ പവര്‍പ്രോജക്ട് 374 കോടി രൂപ; ബിഹാര്‍ ഭൂമി അപവാദം 400 കോടി രൂപ; സി.ആര്‍. ബന്‍സാലി സ്റ്റോക്ക് അപവാദം 1200 കോടി രൂപ.
1998-തേക്ക് തോട്ടം ധനാപഹരണം 8000 കോടി രൂപ.
2001-യു.ടി.ഐ. അപവാദം 4800 കോടി രൂപ; ദിനേഷ് ഡാല്‍മിയ സ്റ്റോക്ക് അപവാദം 595 കോടി രൂപ; കേതന്‍ പരേഖ് ഓഹരി അപവാദം 1250 കോടി രൂപ.
2002-സഞ്ജയ് അഗര്‍വാള്‍ ഹോംട്രേഡ് അഴിമതി 600 കോടി രൂപ.
2003-തേല്‍ഗി മുദ്രപ്പത്ര കുംഭകോണം 172 കോടി രൂപ.
2005-ഐ.പി.ഒ.-ഡിമാറ്റ് അഴിമതി 146 കോടി രൂപ; ബിഹാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ അഴിമതി 17 കോടി രൂപ; സ്‌കോര്‍പീന്‍ മുങ്ങിക്കപ്പല്‍ അഴിമതി 18,978 കോടി രൂപ.
2006-പഞ്ചാബ് സിറ്റി സെന്റര്‍ പ്രോജക്ട് അഴിമതി 1500 കോടി രൂപ; ടാജ് ഇടനാഴി അഴിമതി 175 കോടി രൂപ.
2008-പുനെയിലെ കോടീശ്വരന്‍ ഹസ്സന്‍ അലിഖാന്‍ നികുതി ക്രമക്കേട് 50,000 കോടി രൂപ; സത്യം അഴിമതി 10,000 കോടി രൂപ; ആര്‍മി റേഷന്‍ വെട്ടിപ്പ് 5000 കോടി രൂപ; സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്ര അഴിമതി 95 കോടി രൂപ; സ്വിസ് ബാങ്കുകളിലുള്ള അവിഹിത പണം 2008-ലെ കണക്കു പ്രകാരം 71,00,000 കോടി രൂപ.
2009-ജാര്‍ഖണ്ഡ് മെഡിക്കല്‍ ഉപകരണം അഴിമതി 130 കോടി രൂപ; അരി കയറ്റുമതി കുംഭകോണം 2,500 കോടി രൂപ; ഒറീസ ഖനി അഴിമതി 7000 കോടി രൂപ; മധു കോഡ മൈനിങ് തട്ടിപ്പ് 4000 കോടി രൂപ.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പരിഷ്‌കരണങ്ങള്‍ക്കായി വഴിയൊരുക്കിക്കൊണ്ട് തുറന്നുകൊടുത്ത 1991 മുതല്‍ സാമ്പത്തിക അഴിമതികളായി ആദര്‍ശം-ലൈസന്‍സ് രാജില്‍ നിന്നു മോചിപ്പിക്കാനും അഴിമതിക്കുള്ള സാധ്യത കുറയ്ക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു പരിഷ്‌കരണങ്ങള്‍. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അരുണ്‍കുമാര്‍ മാഗസിനോടു സംസാരിക്കവേ പറയുന്നു: 'സാധാരണമായുള്ളവ അസാധാരണവും അസാധാരണമായ കാര്യങ്ങള്‍ സാധാരണവുമായിത്തീരുന്നു.' 1991നും 1996നുമിടയില്‍ ഉദാരവത്കരണത്തിനു തൊട്ടുപിറകെ 26 സംഭവങ്ങളാണുണ്ടായിരുന്നത്. ഇവയില്‍ 13 എണ്ണത്തില്‍ ഓരോന്നിലും ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയായിരുന്നു. അതു മുതല്‍ പൂജ്യങ്ങളുടെ എണ്ണം മാത്രം വര്‍ധിച്ചു വന്ന്, അഴിമതിയുടെ തുകകള്‍ ജ്യോതിശ്ശാസ്ത്രസംഖ്യകളിലേക്കുയര്‍ന്നു. 2008ലെ സ്‌പെക്ട്രം അഴിമതിയുടെ തുക 60,000 കോടി രൂപയാണെന്നു പറയപ്പെടുന്നു. ഇങ്ങനെയൊരു നാട്ടിലാണ് നാമിന്നു ജീവിക്കുന്നത് എന്ന് അരുണ്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തരഉത്പാദനത്തിന്റെ 50 ശതമാനത്തോളം വരും ഇന്ത്യയിലെ കള്ളപ്പണ സമ്പദ്‌വ്യവസ്ഥയുടെ ഇന്നത്തെ വലിപ്പമെന്ന് കുമാര്‍ വിശ്വസിക്കുന്നു. അതായത് 26,60,876.5 കോടി രൂപ. എല്ലാമുള്‍പ്പെടെയുള്ള കണക്കായിരിക്കും ഇത്, തീര്‍ച്ച. തന്റെ വരുമാനത്തിനു നികുതിയടയ്ക്കാത്ത ആളെയോ, സ്‌കൂളില്‍നിന്നു മടങ്ങിയെത്തിയാല്‍ ട്യൂഷനെടുക്കുന്ന അധ്യാപകനെയോപോലും ഇതു കണക്കിലെടുത്തിട്ടില്ല. അരുണ്‍കുമാറിന്റെ അഭിപ്രായത്തില്‍ അമ്പതുകളില്‍ ഈ സമ്പദ്‌വ്യവസ്ഥ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ അഞ്ചു ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിരോധാഭാസമെന്ന് പറയാം, എങ്ങനെയും ബിസിനസും, വികസനവും പ്രോത്സാഹിപ്പിക്കാനുള്ള ആവേശമാണ് അഴിമതിയെ ഇത്രത്തോളം വളര്‍ത്തിയത്.

സാമ്പത്തികകാര്യ വകുപ്പിലെ മുന്‍ സെക്രട്ടറി ഇ.എ.എസ്. ശര്‍മ മാഗസിനോടു പറഞ്ഞു: 'അതിവേഗത്തിലുള്ള അനുമതി നല്കല്‍ മാതൃകയില്‍, ഒരു സംരംഭകന്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മറ്റു മാര്‍ഗം നോക്കാന്‍ ഗവണ്‍മെന്റ് തയ്യാറായിരിക്കുന്നു. ഇനി അതിന്റെ വഴിയില്‍ എന്തെങ്കിലും നിയമതടസ്സം വന്നാല്‍ അവയെ ആക്രമിച്ചു തിടുക്കത്തില്‍ ശക്തി കുറയ്ക്കാന്‍ ഗവണ്‍മെന്റ് സജ്ജമായിരിക്കുന്നു.' ഉദാരവത്കരണത്തിനു ശേഷമുള്ള മൂലധന വിപണിക്ക്-അത് ഉയര്‍ന്ന മൂല്യത്തില്‍ എത്തിനില്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യത്തിന്റെ സൂചകമായി മിക്കവാറും കൊണ്ടാടപ്പെട്ടിരുന്നു-സ്വയം ഭഞ്ജിച്ച് മതിയായ മേല്‍നോട്ടം, കര്‍ശനമായ വിശ്വാസ്യത, ഉചിതമായ ശിക്ഷ എന്നിവ ഇന്നും നഷ്ടമാവുന്നു എന്നതു തന്നെയാണതിനു കാരണമെന്ന് അറിയപ്പെടുന്ന ബിസിനസ് ജേര്‍ണലിസ്റ്റായ സുചേത ദലാല്‍ എഴുതുന്നു.
പണവും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ ബന്ധം പണത്തിന് മേല്‍ക്കൈ കിട്ടുന്നതോടെ മാറ്റത്തിനു വിധേയമാവുന്നു. പണത്തിന്റെ കറ പുരണ്ട രാഷ്ട്രീയ അഴിമതികളുടെ സമീപകാല പ്രളയത്തെ സൂചിപ്പിച്ചുകൊണ്ട്-മധു കോഡ, കേന്ദ്ര ടെലികോം മന്ത്രി എ. രാജ, ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാര്‍ എന്നിവരുടെ അഴിമതികളുള്‍പ്പെടെയുള്ളവ-ആന്ധ്രാപ്രദേശിലെ ലോക്‌സത്തയുടെ ജയപ്രകാശ് നാരായണ്‍ ചൂണ്ടിക്കാണിക്കുന്നു, അവര്‍ ഈ ബന്ധത്തിന്റെ അടുത്ത ദശ 'നാടകീയമായി' അവതരിപ്പിക്കുന്നു. 'പണത്താല്‍ സ്വാധീനിക്കപ്പെടുന്നത് രാഷ്ട്രീയം മാത്രമല്ല. ഇന്ന് അതു യഥാര്‍ഥത്തില്‍ വ്യവസ്ഥകളെ ഭരിക്കുകയാണ് ചെയ്യുന്നത്,' അദ്ദേഹം പറയുന്നു. 'സ്വത്തുത്്പാദനം നടക്കുന്നില്ല. നാടിന്റെ പ്രകൃതിവിഭവങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് ഇഷ്ടംപോലെ ദാനം ചെയ്യുകയാണ്; ഒറ്റ പരിഗണനയേയുള്ളൂ-സ്വകാര്യ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്തുകയെന്ന വഞ്ചനാപരമായ ഉദ്ദേശ്യം.'

സി.പി.ഐയുടെ എ.ബി. ബര്‍ദന്‍ ഇതിനോടു യോജിക്കുന്നു: 'അളവറ്റ ധനത്തിന്റെ ശക്തി നമ്മുടെ ജനാധിപത്യത്തിനു മുകളില്‍ ഒരു കരിമേഘംപോലെ അലഞ്ഞുതിരിയുന്നുണ്ട്. വാര്‍ഡ് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ളതാണെങ്കില്‍പോലും തിരഞ്ഞെടുപ്പുകള്‍ക്കായി കോടികളാണ് ചെലവാക്കപ്പെടുന്നത്. ഇത് വിജയകരമായി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്നും പാവങ്ങളെയും പാവങ്ങളുടെ പാര്‍ട്ടികളെയും അകറ്റിനിര്‍ത്തുന്നു. കോഡ പിടിക്കപ്പെട്ടേക്കാം. പക്ഷേ ഇനിയും പിടിക്കപ്പെടാത്ത നിരവധി വന്‍മത്സ്യങ്ങളുണ്ട്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഹരിയാന എം.എല്‍.എയുടെ ശരാശരി വില അഞ്ചു കോടി രൂപയായി ഉയര്‍ന്നു എന്ന വാര്‍ത്ത ഒരുദാഹരണം. ജഗ്‌മോഹന്‍ റെഡ്ഡിയുടെ സ്വത്തുക്കള്‍പോലും പല മടങ്ങായി പെരുകിയിരിക്കുന്നു. ഇതിനെ എങ്ങനെയാണ് നിങ്ങള്‍ വിശദീകരിക്കുക? ജനാധിപത്യത്തിനു മേല്‍ പണത്തിനുള്ള ഈ സ്വാധീനം നമ്മുടെ ധാര്‍മികപ്രകൃതത്തെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുകയാണ്. അഴിമതി സ്വാഭാവികവും സാധാരണവുമാണിന്ന് എന്ന് അനവധി ആളുകള്‍ ചിന്തിക്കുന്ന ഒരു ധാര്‍മികപ്രതിസന്ധിയുടെ നടുവിലാണ് നാം.'

അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നതിലെ പരാജയം ഏതാണ്ട് പൂര്‍ണമായിരിക്കുന്നു. ഏതാനും അപവാദങ്ങള്‍ മാത്രം; രാഷ്ട്രീയക്കാര്‍ പൊതുവേ ശിക്ഷിക്കപ്പെടുകയോ വിശദീകരണത്തിനുള്ള അവസരം നല്കപ്പെടുകയോ ചെയ്യാറില്ല. നീതിന്യായവ്യവസ്ഥ പോലും അഴിമതിക്കറയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ല. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനെതിരെ ഉണ്ടായ ഒരു ഭൂമി തട്ടിയെടുക്കല്‍ കേസ് അടുത്തകാലത്തെ ഉദാഹരണം. മറ്റൊരു തടസ്സം-ഉദ്യോഗസ്ഥസമൂഹം-വളരെ നേരത്തെതന്നെ അഴിമതിക്കിരയാവുകയുണ്ടായി. ഉള്ളുകള്ളികളറിയാവുന്ന ഏതാനും ആളുകള്‍ തുറന്നുപറയാന്‍ തയ്യാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ അത്ര സന്ദേഹികളല്ല. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ചെയര്‍മാനായ റിട്ടയേഡ് അഡ്മിറല്‍ ആര്‍.എച്ച്. തഹിലിയാനി ഔട്ട്‌ലുക്ക് മാഗസിനോടു സംസാരിക്കവേ പറയുകയാണ്: 'തിരഞ്ഞെടുപ്പു സമ്പ്രദായത്തില്‍ അഴിമതി അതിന്റെ കൊടുമുടിയിലാണ്. അതിനാല്‍ രാഷ്ട്രീയക്കാരുടെ അരികിലേക്ക് ഒരാളെ ചെല്ലാനനുവദിക്കാനാവില്ല, കാരണം ഭരണാധികാരികളാണ് അതിനു പശ്ചാത്തലമൊരുക്കുന്നത്... 99 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള വെള്ളത്തിന് ചൂടുണ്ട്, പക്ഷേ അതിന് ഊര്‍ജമില്ല. ഒരു ഡിഗ്രി വര്‍ധിപ്പിച്ചു നോക്കൂ, അതു തിളയ്ക്കാന്‍ തുടങ്ങുന്നു, നീരാവി വമിച്ച് അത്യധികമായ ഊര്‍ജം ഉത്പാദിപ്പിക്കുന്നു. അതുപോലെ അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സംഘര്‍ഷം നിലനിര്‍ത്തേണ്ട ആവശ്യമുണ്ട്. എപ്പോഴാണ് കൂടുതലായി വേണ്ട ആ ഇത്തിരി ഡിഗ്രി വരാനിടയുള്ളതെന്ന് നിങ്ങള്‍ക്ക് ഒരിക്കലും അറിയില്ല. ഇനി എല്ലാത്തിനും പുറമേ, ഒരൊറ്റ വെടിയുണ്ടപോലും ഉതിര്‍ക്കാതെയാണ് ബര്‍ലിന്‍ മതില്‍ നിലംപതിച്ചത്, ശരിയല്ലേ?'
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപകീര്‍ത്തികള്‍
ചുര്‍ഹത് ലോട്ടറി കേസ് (1982) അര്‍ജുന്‍സിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അദ്ദേഹം ഒരു അപകീര്‍ത്തി വിഷയത്തില്‍ ഉള്‍പ്പെട്ടു. ചിലര്‍ അതിന് ചുര്‍ഹത് ലോട്ടറി കേസ് എന്നു പേരു വിളിച്ചു. 1982-ല്‍ അര്‍ജുന്‍സിങ്ങിന്റെ ബന്ധുക്കള്‍ സ്ഥാപിച്ചതാണ് ചുര്‍ഹത് ചില്‍ഡ്രന്‍ വെല്‍ഫെയര്‍ സൊസൈറ്റി. ലോട്ടറി നടത്തി ഫണ്ട് സ്വരൂപിക്കാന്‍ അനുമതിയും ധര്‍മസേവനമെന്ന നിലയില്‍ നികുതിയിളവും അതിനു ലഭിക്കുകയുണ്ടായി. എന്നിട്ടു പോലും, ഗണ്യമായൊരു തുക വക മാറ്റി ചെലവഴിച്ചെന്നും ഭോപ്പാലിനടുത്ത് ആഡംബരപൂര്‍ണമായ കേര്‍വാഡാം കൊട്ടാരം നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നും വ്യാപകമായ ആരോപണങ്ങളുയര്‍ന്നു. സൊസൈറ്റിക്കു ലഭിച്ച സംഭാവനകളില്‍ യൂണിയന്‍ കാര്‍ബൈഡ് നല്കിയ 1,50,000 രൂപയും ഉള്‍പ്പെട്ടിരുന്നു. ഭോപ്പാല്‍ വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് യൂണിയന്‍ കാര്‍ബൈഡിന്റെ മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സനെ രാജ്യം വിട്ടുപോകാനനുവദിച്ചത് അര്‍ജുന്‍സിങ്ങിന്റെ ഓഫീസായിരുന്നു എന്ന് ആരോപണങ്ങളുണ്ടായിട്ടുണ്ട്.

ഒരു പൊതുതാത്പര്യ ഹര്‍ജിയുടെ വാദം കേള്‍ക്കെ ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചു: 'ഭോപ്പാലിലെ കൊട്ടാരസദൃശമായ ആഡംബരമന്ദിരത്തിന്റെ നിര്‍മാണച്ചെലവിന്റെ സ്രോതസ്സുകളെപ്പറ്റി രാഷ്ട്രത്തോടു വിശദീകരിക്കാന്‍ അര്‍ജുന്‍സിങ് ബാധ്യസ്ഥനാണ്.' 18 ലക്ഷം രൂപയാണ് കൊട്ടാരത്തിന്റെ മൂല്യമെന്ന് അര്‍ജുന്‍സിങ് അവകാശപ്പെട്ടപ്പോള്‍ ഐ.ടി. വകുപ്പ് അതിന് ഒരു കോടി രൂപയില്‍ കൂടുതല്‍ വില മതിച്ചു. എന്തായാലും അപവാദം അന്വേഷിച്ച ഒരു ജഡ്ജി മാത്രമുള്ള കമ്മീഷന്‍ അര്‍ജുന്‍സിങ്ങിനെ അഴിമതിയില്‍നിന്നും കുറ്റവിമുക്തനാക്കി. ജെയിന്‍ ഹവാലാ കേസിനുശേഷം ഈ കേസ് വീണ്ടും തുടങ്ങി. കൊട്ടാരനിര്‍മാണച്ചെലവിന്റെ പുതിയ കണക്കുകള്‍ സമര്‍പ്പിക്കാന്‍ അര്‍ജുന്‍സിങ്ങിനോട് വീണ്ടും ആവശ്യപ്പെട്ടു. കോടതിയില്‍ കപില്‍സിബലായിരുന്നു കേസ് വാദിച്ചത്. പുനരന്വേഷണത്തിനുള്ള ഉത്തരവിട്ടു; അതു തിടുക്കപ്പെട്ട് ഇറക്കിയതാണെന്നും 'വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെ'ന്നുമുള്ള കാരണം പറഞ്ഞ് ഉത്തരവ് നിര്‍വീര്യമാക്കപ്പെട്ടു.
സെന്റ് കിറ്റ്‌സ് കേസ്(1989)
സെന്റ് കിറ്റ്‌സിലെ ഫസ്റ്റ് ട്രസ്റ്റ് കോര്‍പ്പറേഷന്‍ ബാങ്കില്‍ അജയ്‌സിങ് അക്കൗണ്ട് തുറക്കുകയും 21 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുകയും അദ്ദേഹത്തിന്റെ അച്ഛന്‍ വി.പി. സിങ്ങിനെ അതിന്റെ അവകാശിയാക്കുകയും ചെയ്തു എന്നു കാണിക്കുന്ന വ്യാജപ്രമാണങ്ങള്‍ ചമച്ചതിന്റെ പേരില്‍ പി.വി. നരസിംഹറാവു തന്റെയൊപ്പമുള്ള മന്ത്രി കെ.കെ. തിവാരി, ചന്ദ്രസ്വാമി, കെ.എന്‍. അഗര്‍വാള്‍ എന്നിവരോടൊപ്പം കുറ്റാരോപിതനായി. വി.പി. സിങ്ങിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യമായി ആരോപിക്കപ്പെട്ടത്. 1989ലാണ് സംഭവമെന്നു കരുതപ്പെടുന്നു. എങ്കിലും 1996-ല്‍ നരസിംഹറാവുവിന്റെ പ്രധാനമന്ത്രിപദ കാലാവധി അവസാനിച്ചതിനു ശേഷം മാത്രമാണ് സി.ബി.ഐ. ഔദ്യോഗികമായി അദ്ദേഹത്തിന്റെ മേല്‍ കുറ്റപത്രം ചാര്‍ത്തിയത്. ഏതാണ്ട് ഒരു വര്‍ഷത്തിനകം കേസുമായി ബന്ധിപ്പിക്കുന്ന തെളിവില്ലെന്ന കാരണത്താല്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. മറ്റു കുറ്റാരോപിതരും, അവസാനത്തെ ആള്‍ ചന്ദ്രസ്വാമിയായിരുന്നു, എന്നന്നേക്കുമായി വിട്ടയയ്ക്കപ്പെട്ടു.

ബോഫോഴ്‌സ് അപവാദം (1987) ഇന്ത്യയിലെ പ്രധാന അഴിമതിക്കഥയായ ബോഫോഴ്‌സ് അപവാദം 1987-ല്‍ പൊട്ടിപ്പുറപ്പെട്ടു. ഇന്ത്യയുടെ 155 എം.എം. യുദ്ധപീരങ്കി എത്തിച്ചുകൊടുക്കുന്നതിനുള്ള ലേലം കിട്ടാനായി ബോഫോഴ്‌സ് എ.ബി. എന്ന കമ്പനിയില്‍നിന്നും അന്നത്തെ പ്രധാനമന്ത്രിയും മറ്റു പലരും കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഇന്ത്യ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്തത്ര വഷളായിരുന്നു അഴിമതിയുടെ തോത്. അത് 1989 നവംബറിലെ പൊതുതിരഞ്ഞെടുപ്പില്‍ രാജീവ്ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തുന്നതിലേക്കു വഴിയൊരുക്കി. 400 മില്യന്‍ രൂപയുടെ അഴിമതി നടന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. വിശ്വനാഥ് പ്രതാപ്‌സിങ് പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് സംഭവം വെളിയില്‍ വന്നത്. ഇന്‍ഡ്യന്‍ എക്‌സ്പ്രസ്സിലെ ചിത്ര സുബ്രഹ്മണ്യവും ദി ഹിന്ദുവിലെ എന്‍. റാമുമാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ സംഭവം ലോകത്തെ അറിയിച്ചത്.

അഴിമതിവിവാദവുമായി ബന്ധപ്പെട്ട ഇടനിലക്കാരന്റെ പേര് ഒട്ടാവിയോ ക്വട്ടറോച്ചി എന്നായിരുന്നു. സ്‌നാംപ്രോഗെറ്റി എന്ന പെട്രോകെമിക്കല്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ച ഇറ്റാലിയന്‍ ബിസിനസ്സുകാരനാണയാള്‍. പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ആളായിരുന്നുവെന്നും 1980 കളില്‍ വന്‍ ഇടപാടുകള്‍ക്കും ഇന്ത്യാഗവണ്‍മെന്റിനും ഇടയിലുള്ള ശക്തനായ ദല്ലാളായി ഉയര്‍ന്നു വന്നയാളാണെന്നും ക്വട്ടറോച്ചിയെക്കുറിച്ചു വാര്‍ത്തകള്‍ പരന്നു. കേസിന്റെ അന്വേഷണഘട്ടത്തില്‍ 1991 മെയ് 21ന്, ഇതുമായി ബന്ധമില്ലാത്ത കാരണത്താല്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവില്‍ ഏതാണ്ട് 500 രേഖകള്‍ സ്വിസ് ബാങ്ക് പുറത്തുവിട്ടു. സി.ബി.ഐ. ക്വട്ടറോച്ചിക്കും വിന്‍ഛദ്ദയ്ക്കുമെതിരെ കേസ് ഫയല്‍ ചെയ്തു; രാജീവ്ഗാന്ധി, പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്‌നാഗര്‍ എന്നിവര്‍ കൂടാതെ മറ്റു പലരുടെയും പേരുകള്‍ പരാമര്‍ശിക്കുകയും ചെയ്തു. ഇതിനിടെ വിന്‍ഛദ്ദയും മരണമടഞ്ഞു.

2004 ഫിബ്രവരി 5ന്, രാജീവ്ഗാന്ധിക്കും മറ്റുള്ളവര്‍ക്കുമെതിരെയുള്ള കൈക്കൂലിക്കേസ് ഡല്‍ഹി ഹൈക്കോടതി നിര്‍വീര്യമാക്കി. എന്നാല്‍ വഞ്ചന, ഗവണ്‍മെന്റിന് നഷ്ടം വരാന്‍ കാരണമാക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇപ്പോഴും നിലനില്ക്കുന്നു. 2005 മെയ് 31ന് ബ്രിട്ടനിലെ ബിസിനസ് സഹോദരങ്ങളായ ശ്രീചന്ദ് ഹിന്ദുജ, ഗോപീചന്ദ് ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നിവര്‍ക്കെതിരെയുള്ള ബോഫോഴ്‌സ് കേസ് ആരോപണങ്ങള്‍ ഡല്‍ഹി ഹൈക്കോടതി തള്ളി.

ഇന്ത്യാഗവണ്‍മെന്റിനും സി.ബി.ഐക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബി.ദാത് 2005 ഡിസംബറില്‍, ഒട്ടാവിയോ ക്വട്ടറോച്ചിയെ ബോഫോഴ്‌സ് പണമിടപാടുമായി ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകള്‍ അപര്യാപ്തമാകയാല്‍, അയാളുടെ മരവിപ്പിച്ചിട്ടുള്ള രണ്ടു ബ്രിട്ടീഷ് ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ബ്രിട്ടീഷ് ഗവണ്‍മെന്റിനോടപേക്ഷിച്ചു. ആ അക്കൗണ്ടുകളില്‍ 3 മില്യന്‍ ഡോളറും ഒരു മില്യന്‍ ഡോളറുമായിരുന്നു ഉണ്ടായിരുന്നത്. ഒട്ടാവിയോ ക്വട്ടറോച്ചി ലണ്ടനിലെ രണ്ടു ബാങ്കുകളില്‍നിന്നും പണം പിന്‍വലിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോട് ജനവരി 16-ാം തീയതി സുപ്രീംകോടതി നിര്‍ദേശിച്ചു. ഇന്ത്യയിലെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ഏതാണ്ട് 21 കോടി രൂപ, അതായത് ഏകദേശം 4.6 മില്യന്‍ യു.എസ്. ഡോളര്‍, നേരത്തെ തന്നെ രണ്ട് അക്കൗണ്ടുകളില്‍നിന്നും പിന്‍വലിച്ചിട്ടുണ്ടെന്ന് 2006 ജനവരി 23ന് സമ്മതിക്കുകയുണ്ടായി. ഇന്ത്യാ ഗവണ്‍മെന്റിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഫണ്ടുകള്‍ മരവിപ്പില്‍നിന്നു മുക്തമാക്കി. കൂടുതലായി 160 കോടി രൂപ ഇന്ത്യാഗവണ്‍മെന്റിന് ഇടപാടുകള്‍ക്കു ചെലവായി.

2006 ജനവരി 16ന് സുപ്രീംകോടതി മുന്‍പാകെ സമര്‍പ്പിച്ച ഒരു സത്യവാങ്മൂലത്തില്‍, ക്വട്ടറോച്ചിയെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു തങ്ങള്‍ എന്ന് സി.ബി.ഐ. അവകാശപ്പെട്ടു. സി.ബി.ഐയുടെ അപേക്ഷപ്രകാരം ഇന്റര്‍പോളിന്റെ പക്കല്‍ ക്വട്ടറോച്ചിയെ അറസ്റ്റു ചെയ്യാനുള്ള ഉത്തരവുണ്ടായിരുന്നു. 2007 ഫിബ്രവരി 6ന് അര്‍ജന്റീനയില്‍ വെച്ച് ക്വട്ടറോച്ചി തടവിലാക്കപ്പെട്ടു. പക്ഷേ അയാളെ തടവിലാക്കിയതിന്റെ വാര്‍ത്ത ഫിബ്രവരി 23-ാം തീയതി മാത്രമാണ് സി.ബി.ഐ. പുറത്തുവിട്ടത്. ക്വട്ടറോച്ചിയെ അര്‍ജന്റീനയില്‍ പോലീസ് മോചിപ്പിച്ചു. എങ്കിലും അയാളുടെ പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുകയും രാജ്യം വിട്ടുപോകാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ഇന്ത്യയും അര്‍ജന്റീനയും തമ്മില്‍ കുറ്റവാളികളെ പിടികൂടി കൈമാറുന്ന വ്യവസ്ഥകളൊന്നും നിലവിലില്ലാതിരുന്നതിനാല്‍ കേസ് അര്‍ജന്റീനയിലെ സുപ്രീംകോടതിയിലാണ് അവതരിപ്പിച്ചത്. ക്വട്ടറോച്ചിയുടെ അറസ്റ്റിന് അടിസ്ഥാനമായിത്തീര്‍ന്ന ഒരു നിര്‍ണായക കോടതി ഉത്തരവ് ഇന്ത്യാ ഗവണ്‍മെന്റ്‌നല്കാഞ്ഞതിനാല്‍ കുറ്റവാളിയെ കൈമാറ്റം ചെയ്യുന്ന കേസില്‍ ഇന്ത്യാഗവണ്‍മെന്റ് പരാജയപ്പെട്ടു. തുടര്‍ന്ന്, കോടതിയുടെ തീരുമാനത്തിന്റെ ഔദ്യോഗികമായ ഇംഗ്ലീഷ് പരിഭാഷ ലഭ്യമാക്കുന്നതില്‍ സംഭവിച്ച കാലതാമസം കാരണം ഇന്ത്യാഗവണ്‍മെന്റ് ഈ തീരുമാനത്തിനുമേല്‍ പുനര്‍വിചാരണ ആവശ്യപ്പെട്ടില്ല. സി.ബി.ഐ., കുറ്റവാളികളായി സംശയിക്കപ്പെടുന്നവരുടെ പട്ടികയില്‍ ഈ ഇറ്റാലിയന്‍ ബിസിനസ്സുകാരന്‍ സൂചിപ്പിക്കപ്പെട്ടിട്ടേയില്ല. ബോഫോഴ്‌സ് പണമിടപാടു കേസില്‍ ജീവിച്ചിരിക്കുന്ന ഏക സംശയിക്കപ്പെടുന്ന കുറ്റവാളിക്കെതിരെയുള്ള പന്ത്രണ്ടു വര്‍ഷം പഴക്കമുള്ള ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് സി.ബി.ഐയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്, ഈ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍നിന്നും പിന്‍വലിക്കപ്പെട്ടു. ക്വട്ടറോച്ചിക്കെതിരെ വിശ്വാസയോഗ്യമായ തെളിവുകളില്ലെന്ന കാരണത്താല്‍ ഡല്‍ഹിയിലെ ഒരു കോടതി അയാളെ 2011 മാര്‍ച്ച് 4-ാം തീയതി കുറ്റവിമുക്തനാക്കി.
ജെ.എം.എം. കോഴ കേസ് (1993)
1993 ജൂലായില്‍ നരസിംഹറാവുവിന്റെ ഗവണ്‍മെന്റിന് ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗബലമില്ലെന്ന് പ്രതിപക്ഷം കരുതിയതിനാല്‍ അത് ഒരു അവിശ്വാസപ്രമേയം നേരിടുകയുണ്ടായി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെ.എം.എം.) അംഗങ്ങള്‍, പിളര്‍ന്നുമാറാന്‍ സാധ്യതയുള്ള ഒരു വിഭാഗം ജനതാദള്‍ അംഗങ്ങള്‍ എന്നിവര്‍ക്ക് വിശ്വാസപ്രമേയം അവതരിപ്പിക്കുന്ന വേളയില്‍ തനിക്കനുകൂലമായി വോട്ടു ചെയ്യുന്നതിനായി, നരസിംഹറാവു തന്റെ ഒരു പ്രതിപുരുഷന്‍ വഴി ദശലക്ഷക്കണക്കിനു രൂപ കൈക്കൂലിയായി വാഗ്ദാനം ചെയ്തു എന്ന് ആരോപണമുയര്‍ന്നു. കൈക്കൂലിപ്പണം സ്വീകരിച്ച അംഗങ്ങളിലൊരാളായ ശൈലേന്ദ്ര മഹാതോ മാപ്പുസാക്ഷിയായി. റാവുവിന്റെ ഭരണകാലാവധി കഴിഞ്ഞ്, 1996-ല്‍ ഈ സംഭവത്തെക്കുറിച്ച് ഗൗരവത്തോടെ അന്വേഷണമാരംഭിച്ചു. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്കു ശേഷം 2000-ല്‍ റാവുവിനെയും അദ്ദേഹത്തിന്റെ കൂട്ടാളിയായ ബൂട്ടാസിങ്ങിനെയും (എം.പിമാരെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയത് ഇദ്ദേഹമാണെന്ന് ആരോപണമുയര്‍ന്നു) ഒരു പ്രത്യേക കോടതി കുറ്റക്കാരനെന്നു കണ്ടെത്തി. റാവു ഒരു മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് ജാമ്യമെടുത്തു സ്വതന്ത്രനായി വിലസി. മഹാതോയുടെ പ്രസ്താവനകളുടെ (അവ അത്യന്തം പരസ്പരവിരുദ്ധമായിരുന്നു) വിശ്വാസ്യതയില്‍ സംശയമുണ്ടായതു മൂലമാണ് മുഖ്യമായും തീരുമാനം അട്ടിമറിക്കപ്പെട്ടത്; 2002-ല്‍, റാവുവും ബൂട്ടാസിങ്ങും കുറ്റവിമുക്തരാക്കപ്പെട്ടു.
ഹവാല അഴിമതി (1993)
ഹവാല ഇടപാടുകാരായ ജെയിന്‍ സഹോദരന്മാരിലൂടെ, രാഷ്ട്രീയക്കാര്‍ പണം കൈപ്പറ്റിയതായി ആരോപിക്കപ്പെട്ട സംഭവം ഉള്‍പ്പെടുന്ന, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആക്ഷേപമായിരുന്നു ഇത്. 1993-ല്‍ പുറത്തുവന്ന ഇതില്‍ 18 മില്യന്‍ യു.എസ്. ഡോളര്‍ കൈക്കൂലിയായിരുന്നു ആരോപിക്കപ്പെട്ടത്. രാജ്യത്തെ പ്രമുഖരായ ചില രാഷ്ട്രീയപ്രവര്‍ത്തകരോടൊപ്പം 115 ഉദ്യോഗസ്ഥര്‍ക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞു. പണം കാശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ക്കായി തിരിച്ചുവിട്ടുവെന്നും ആരോപണമുയര്‍ന്നു.
സംഭവം പുറത്തുകൊണ്ടുവന്ന വിനീത് നാരായണന്‍ എന്ന പത്രപ്രവര്‍ത്തകന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയുടെ ഫലമായി കേസിന് പെട്ടെന്നുതന്നെ വന്‍പ്രചാരം ലഭിച്ചു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 1996-ല്‍ നിരവധി ക്യാബിനറ്റ് മന്ത്രിമാരു
ടെയും മുഖ്യമന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും മേല്‍ കുറ്റപത്രം ചുമത്തപ്പെട്ടു. കുറ്റാരോപിതരില്‍ എല്‍.കെ. അദ്വാനി, വി.സി. ശുക്ല, പി. ശിവശങ്കര്‍, ശരത് യാദവ്, ബല്‍റാം ഝാക്കര്‍, മദന്‍ലാല്‍ ഖുരാന എന്നിവര്‍ ഉള്‍പ്പെട്ടു. പ്രധാന തെളിവെന്ന നിലയ്ക്ക് കോടതി പരിശോധിച്ച ഹവാല രേഖകള്‍ (ഡയറികളുള്‍പ്പെടെ) അപര്യാപ്തമാണ് എന്നു ഭാഗികമായ കാരണത്താല്‍ 1997ലും 1998ലും മറ്റു പലരും കുറ്റാരോപിതരായി. സി.ബി.ഐയ്ക്ക് വ്യവഹാരത്തില്‍ സംഭവിച്ച ഈ വീഴ്ച വ്യാപകമായി വിമര്‍ശിക്കപ്പെട്ടു.
കാലിത്തീറ്റ അഴിമതി (1996)
ബിഹാറിലെ ഗവണ്‍മെന്റ് ഖജനാവില്‍നിന്നും ഏകദേശം 950 കോടി രൂപ (210.9 മില്യന്‍ യു.എസ്. ഡോളര്‍) അപഹരിക്കപ്പെട്ടു എന്ന ആരോപണം ഉള്‍പ്പെടുന്ന അഴിമതി വിവാദമാണിത്. ആരോപിക്കപ്പെട്ട മോഷണം നിരവധി വര്‍ഷങ്ങളിലേക്കു വ്യാപിച്ചുകിടക്കുന്നു. നിരവധി ഗവണ്‍മെന്റുദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ടവരുമൊക്കെ ഉള്‍പ്പെട്ടിട്ടുള്ളതും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സംവിധാനങ്ങളുമൊക്കെ ചേര്‍ന്ന് വ്യാജരേഖ ചമച്ച് 'കെട്ടിച്ചമച്ച കന്നുകാലിക്കൂട്ട'ത്തിനായി കാലിത്തീറ്റ, മരുന്നുകള്‍, മൃഗപരിപാലന ഉപകരണങ്ങള്‍ എന്നിവ സാങ്കല്പികമായി വാങ്ങിച്ചു. 1996-ല്‍ ഈ വിവാദം പുറത്തുവന്നെങ്കിലും അപഹരണം വളര്‍ന്നും പുരോഗമിച്ചും വലുതാവാന്‍ രണ്ടു ദശകത്തിലേറെ സമയം വേണ്ടിവന്നു.

ഒരു പൊതുതാത്പര്യഹര്‍ജി സുപ്രീംകോടതിയിലെത്തിയതോടെ 1996 മാര്‍ച്ചില്‍ സുപ്രീംകോടതിയുടെ അന്തിമനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയുടെ ഇടപെടലിനു വഴിയൊരുങ്ങി; കേസ് സി.ബി.ഐയ്ക്കു കൈമാറാന്‍ ബിഹാര്‍ ഹൈക്കോടതി ഉത്തരവിട്ടു. അന്നത്തെ ബിഹാര്‍ മുഖ്യമന്ത്രിയായ ലാലുപ്രസാദ് യാദവിന് ഈ വിഷയത്തിലുള്ള ബന്ധങ്ങള്‍ സി.ബി.ഐ. പുറത്തുകൊണ്ടുവന്നു; 1997 മെയ് 10ന് ലാലുവിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ബിഹാര്‍ ഗവര്‍ണറോട് സി.ബി.ഐ. ഔദ്യോഗികമായി അപേക്ഷിച്ചു. ആ ദിവസം തന്നെ കുറ്റാരോപിതരിലൊരാളായ ഹരീഷ് ഖണ്ഡേല്‍വാള്‍ എന്ന ബിസിനസ്സുകാരന്‍ മരിച്ച നിലയില്‍ റെയില്‍വേട്രാക്കില്‍ കാണപ്പെട്ടു. പ്രോസിക്യൂഷനുവേണ്ടി സാക്ഷി പറയാന്‍ തന്നെ സി.ബി.ഐ. ഭീഷണിപ്പെടുത്തിയെന്നു പ്രസ്താവിക്കുന്ന ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ലാലുവിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ജൂണ്‍ 17ന് ഗവര്‍ണര്‍ അനുമതി നല്കി. ജൂണ്‍ 23ന് ലാലുവിനും മറ്റ് 55 പേര്‍ക്കുമെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു. ചന്ദ്രദേവ് പ്രസാദ് വര്‍മ(മുന്‍ കേന്ദ്രമന്ത്രി), ജഗന്നാഥ്മിശ്ര (മുന്‍ ബിഹാര്‍ മുഖ്യമന്ത്രി), ലാലുമന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ (ഭോലാറാം തൂഫാനിയും വിദ്യാസാഗര്‍ നിഷാദും), ബിഹാറിലെ മൂന്ന് എം.എല്‍.എമാര്‍ (ജനതാദളിലെ ആര്‍.കെ. റാണ, കോണ്‍ഗ്രസ്സിലെ ജഗദീഷ് ശര്‍മ, ഭാരതീയ ജനതാപാര്‍ട്ടിയിലെ ധ്രുവഭഗത്), ജോലിയിലിരിക്കുന്നവരും വിരമിച്ചവരുമായ ചില ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ (ഇവരില്‍ നാലു പേര്‍ നേരത്തെ കസ്റ്റഡിയിലായിക്കഴിഞ്ഞിരുന്നു) എന്നിവര്‍ ഉള്‍പ്പെടുന്നു. ബിഹാര്‍ ഹൈക്കോടതി ജഗന്നാഥ മിശ്രയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അതേ കോടതി ലാലുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എന്നാല്‍ ലാലു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും ജൂലായ് 29ന്, ജാമ്യം പരിപൂര്‍ണമായും നിഷേധിക്കുന്നതിലാണ് അതു കലാശിച്ചത്. പിറ്റേന്ന് ലാലു ജയിലിലടയ്ക്കപ്പെട്ടു.

ലാലുവിന്റെ രാജിക്കായി തുടരെത്തുടരെ മുറവിളി ഉയര്‍ന്നപ്പോള്‍, ജൂലായ് 25ന് അദ്ദേഹം മുഖ്യമന്ത്രിപദം രാജിവെച്ചു. എന്നാല്‍ അന്നുതന്നെ തന്റെ ഭാര്യ റാബ്രിദേവിയെ തത്സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജൂലായ് 28-ാം തീയതി കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എന്നീ പാര്‍ട്ടികള്‍ രാഷ്ട്രീയ ജനതാദളിനോടു ചേര്‍ന്നു വോട്ടു ചെയ്തതിനാല്‍ റാബ്രിയുടെ പുതിയ സര്‍ക്കാര്‍ 194-110 എന്ന വ്യത്യാസത്തില്‍ വിശ്വാസവോട്ടു നേടി ബിഹാര്‍ നിയമസഭയില്‍ വിജയിച്ചു. ജൂണ്‍ 30ന് സി.ബി.ഐ. ഡയറക്ടര്‍ ജോഗീന്ദര്‍ സിങ്ങിനെ ആഭ്യന്തരമന്ത്രാലയത്തില്‍ സ്‌പെഷ്യല്‍ സെക്രട്ടറി സ്ഥാനത്തേക്കു മാറ്റിക്കൊണ്ട് ഗവണ്‍മെന്റ് ഉത്തരവു പുറപ്പെടുവിച്ചു. സാങ്കേതികാര്‍ഥത്തില്‍ ഈ മാറ്റം സ്ഥാനക്കയറ്റമാണെങ്കിലും അദ്ദേഹത്തെ അന്വേഷണച്ചുമതലയില്‍നിന്നും നീക്കം ചെയ്യുകയാണെന്ന ഫലവും അതിനുണ്ടായിരുന്നു. റീജ്യണല്‍ സി.ബി.ഐ. ഡയറക്ടറായിരുന്ന യു.എന്‍. ബിശ്വാസിനെ സ്ഥലം മാറ്റാനുള്ള ഒരു നീക്കവും ഇതേ തുടര്‍ന്നുണ്ടായത് ആരോപണവിധേയമായി. ഇതുപോലുള്ള ഏതൊരു സ്ഥലംമാറ്റവും അനുവദിക്കാതിരിക്കാനായി പ്രവര്‍ത്തിക്കണമായിരുന്നു എന്ന് ഹൈക്കോടതിയുടെ ഒരു മുന്നറിയിപ്പിലേക്കും ഇതു വഴിയൊരുക്കി.
2000 മുതലുള്ള വര്‍ഷങ്ങളില്‍ ലാലുയാദവും ജഗന്നാഥമിശ്രയും കുറ്റാരോപിതരായ മറ്റുള്ളവരും കേസുകളുടെ ബാഹുല്യവും വൈവിധ്യവും മൂലം നിരവധി പ്രാവശ്യം റിമാന്‍ഡിലായിട്ടുണ്ട്. 2007-ല്‍ 58 മുന്‍ ഉദ്യോഗസ്ഥരെയും വിതരണക്കാരെയും കുറ്റക്കാരെന്നു വിധിച്ചു ശിക്ഷിച്ചു. ശിക്ഷ അഞ്ചു വര്‍ഷം മുതല്‍ ആറു വര്‍ഷം വരെ തടവായിരുന്നു. 2007 മെയ് മാസമായപ്പോഴേക്കും രണ്ടു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവിന് ഏകദേശം 200 പേര്‍ ശിക്ഷിക്കപ്പെട്ടു.


ടെലികോം-സുഖ്‌റാം-അഴിമതി വിവാദം (1996)
1996 ആഗസ്തില്‍ അന്നത്തെ കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ മന്ത്രിയായിരുന്ന സുഖ്‌റാമിന്റെ ഡല്‍ഹിയിലും മാന്‍ഡിയിലുമുള്ള വസതികളില്‍നിന്നും പണം നിറച്ച സ്യൂട്ട്‌കേസുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിനെതിരെ രണ്ടു കേസുകള്‍ കോടതിയില്‍ ബോധിപ്പിക്കപ്പെട്ടു. ഹിമാചല്‍പ്രദേശിലെ മാന്‍ഡി നിയോജകമണ്ഡലത്തില്‍നിന്നുമുള്ള ലോകസഭാംഗമായിരുന്നു അദ്ദേഹം. അഞ്ചു തവണ വിധാന്‍സഭ തിരഞ്ഞെടുപ്പിലും മൂന്നു തവണ ലോകസഭാതിരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ചരിത്രമുണ്ട് അദ്ദേഹത്തിന്.
84 വയസ്സുള്ള അദ്ദേഹം ഇപ്പോഴും കോടതി കയറിയിറങ്ങുകയാണ്. നരസിംഹറാവു ഗവണ്‍മെന്റില്‍ മന്ത്രിയായിരുന്ന കാലത്ത് അവിഹിതമായി നാലു കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചു എന്ന കേസില്‍ അദ്ദേഹത്തെ കോടതി ശിക്ഷിച്ചു; 2009-ല്‍ അപ്പീല്‍ നല്കിയതിനെ തുടര്‍ന്ന് കേസ് തീരുമാനമാകാതെ ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ തുടരുകയാണ്. രണ്ടാമത്തെ കേസില്‍, 2002-ല്‍ സുഖ്‌റാമിനെ കോടതി ശിക്ഷിച്ചു. ടെലികോം ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അഡ്വാന്‍സ് റേഡിയോ മാസ്റ്റ്‌സ് (അഞങ) പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്ക് അനുകൂലമായ നിലപാടെടുത്തതു വഴി പൊതുഖജനാവിന് 1.66 കോടി രൂപയുടെ നഷ്ടം വരുത്തിയതിന് അദ്ദേഹം മൂന്നു വര്‍ഷത്തെ കഠിനതടവിനു ജയിലിലടയ്ക്കപ്പെട്ടു. ഇതിനു പുറമെ അദ്ദേഹത്തിന് രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു.
ബാരക് മിസൈല്‍ അപവാദം (2001)
ഇന്ത്യ ഇസ്രയേലില്‍നിന്നും ബാരക് മിസൈല്‍ സംവിധാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിരോധവകുപ്പിലുണ്ടായ ഒരു കേസാണിത്. ഇപ്പോള്‍ സി.ബി.ഐ. അന്വേഷണം നടക്കുന്ന ദശയിലാണ്. സമതാപാര്‍ട്ടിയുടെ മുന്‍ ട്രഷറര്‍ ആര്‍.കെ. ജെയിന്‍ ഉള്‍പ്പെടെ നിരവധി പേര്‍ അറസ്റ്റിലായിക്കഴിഞ്ഞു. പ്രഥമാന്വേഷണ റിപ്പോര്‍ട്ടില്‍ പേരെടുത്തു പറഞ്ഞിട്ടുള്ളവരില്‍ രാഷ്ട്രീയരംഗത്തെ ജോര്‍ജ് ഫെര്‍ണാണ്ടസ്, ജയ ജെയ്റ്റ്‌ലി, ആയുധവ്യാപാരിയും മുന്‍ നാവിക ഓഫീസറുമായ സുരേഷ് നന്ദ എന്നിവരുള്‍പ്പെടുന്നു. ചീഫ് ഓഫ് നേവല്‍സ്റ്റാഫായി വിരമിച്ച എസ്.എം. നന്ദയുടെ മകനാണ് സുരേഷ് നന്ദ.

ഇസ്രയേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസും (കഅക) റാഫേല്‍ (ഞഅഎഅഋഘ) ആര്‍മമെന്റ് അതോറിറ്റി ഓഫ് ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത ബാരക് മിസൈല്‍ സംവിധാനം ആന്റി-ഷിപ്പ് സീ-സ്‌കിമ്മിങ് മിസൈലുകളെ പ്രതിരോധിക്കാന്‍ കുത്തനെ വിക്ഷേപിക്കുന്ന മിസൈലുകളെ പ്രയോഗിക്കുകയും വിമാനം വഴി ആക്രമിക്കുകയും ചെയ്യുന്നു. 2000 ഒക്‌ടോബര്‍ 23-ാം തീയതി 69.13 ദശലക്ഷം ഡോളര്‍ വില വെച്ച്, മൊത്തം 199.50 ദശലക്ഷം ഡോളറിന് 200 മിസൈലുകള്‍ വാങ്ങാനായി ഇന്ത്യാഗവണ്‍മെന്റ് കരാറുകളൊപ്പിട്ടു. മിസൈലിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ തുടക്കത്തില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച സംഘത്തിലെ അംഗങ്ങള്‍, അന്ന് ഡിഫന്‍സ് റിസര്‍ച്ച് & ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ ചുമതല വഹിച്ചിരുന്ന എ.പി.ജെ. അബ്ദുള്‍കലാം ഉള്‍പ്പെടെ പലരും എതിര്‍പ്പുകളുയര്‍ത്തിയിട്ടും ഈ കരാര്‍ ഒപ്പിട്ടു. ചില എതിര്‍പ്പുകളൊക്കെ നടപടിക്രമങ്ങളുടെ സ്വഭാവമാണെങ്കിലും, ഇപ്പോള്‍ അന്വേഷണം നേരിടുന്ന നേവല്‍ ചീഫ് ഓഫ് സ്റ്റാഫ് സുശീല്‍കുമാറിനെ സംബന്ധിച്ച്, എന്തുകൊണ്ടാണ് ഈ എതിര്‍പ്പുകളൊന്നും പരിഗണിക്കപ്പെടാതിരുന്നത്.

രാജ്യരക്ഷയുമായി ബന്ധപ്പെട്ട് ഗവണ്‍മെന്റ് നടത്തിയ15 ഇടപാടുകളില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും ബാരക് മിസൈല്‍ ഇടപാട് അവയിലൊന്നാണെന്നും 2001-ല്‍ തെഹല്‍ക നടത്തിയ വാര്‍ത്തചോര്‍ത്തലില്‍ ആരോപിച്ചു.

വ്യാജ കമ്പനിക്ക് ഗവണ്‍മെന്റ് കരാറുകള്‍ സംഘടിപ്പിച്ചു കൊടുത്തു സഹായിക്കാന്‍ വേണ്ടി ഭരണകക്ഷിയായ ബി.ജെ.പിയുടെ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങുന്നതിന്റെ ചിത്രം ഫിലിമിലാക്കിയിട്ടുണ്ടെന്ന് തെഹല്‍ക അവകാശപ്പെട്ടു. സമതാപാര്‍ട്ടിയുടെ നേതാവും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഏറ്റവുമടുത്തയാളുമായ ജയ ജെയ്റ്റ്‌ലിയെയും അവര്‍ സന്ദര്‍ശിച്ചു. അപവാദം പുറത്തുവന്നതോടെ ബഹളമായി. കൈക്കൂലി വാങ്ങിയെന്ന് ആരോപിതനായിരുന്നില്ലെങ്കില്‍പോലും ജോര്‍ജ് ഫെര്‍ണാണ്ടസ് രാജിവെച്ചു. ലക്ഷ്മണും രാജി വെച്ചു. അതേസമയം ജയ ജെയ്റ്റ്‌ലി തെഹല്‍ക ജേണലിസ്റ്റുകളെ പാകിസ്താനി ഏജന്റുമാരെന്നു വിളിക്കുകയും ടേപ്പുകളുടെ ആധികാരികതയില്‍ സംശയമുന്നയിക്കുകയും ചെയ്തു. ഫോറന്‍സിക് പരിശോധനകള്‍ക്കായി ടേപ്പുകള്‍ യു.കെയിലേക്കയച്ചു കൊടുത്തു. അവ അകൃത്രിമമാണെന്ന് സ്ഥിരീകരിക്കപ്പെട്ടു.

വൈകാതെ തന്നെ ജോര്‍ജ് ഫെര്‍ണാണ്ടസ് അധികാരത്തില്‍ മടങ്ങിയെത്തി. സിറ്റിങ് ജഡ്ജിയുടെ രാജിയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ഏര്‍പ്പാടായി. അതേസമയം അദ്ദേഹത്തിന്റെ സ്ഥാനചലനം ശ്രദ്ധ ലഭിക്കാതെ പോയ, ഫലപ്രദമല്ലാത്ത ഒന്നായി. തെഹല്‍ക വിഷയത്തില്‍ നേരത്തേയുള്ള അവസ്ഥയില്‍നിന്നും തങ്ങള്‍ക്കനുകൂലമാകുന്ന വിധത്തിലേക്ക് ഗവണ്‍മെന്റ് അതിന്മേല്‍ അന്വേഷണം തുടങ്ങി. തെഹല്‍കയെ സാമ്പത്തികമായി സഹായിക്കുന്ന പ്രധാനികളെ കസ്റ്റംസിന്റെയും പോലീസിന്റെയും നികുതി വകുപ്പധികാരികളുടെയും ലക്ഷ്യമാക്കി മാറ്റി. 2003 ആയപ്പോഴേക്കും തെഹല്‍ക കമ്പനിയില്‍ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം 120 ല്‍ നിന്ന് ഒന്ന് എന്ന നിലയിലേക്കു കുറഞ്ഞു. സ്ഥാപനം യഥാര്‍ഥത്തില്‍ കുളംതോണ്ടി. പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണം 2004-ല്‍ പുനരുജ്ജീവിച്ചു, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതോടെ പുതിയ ഗവണ്‍മെന്റ് പ്രശ്‌നം സി.ബി.ഐയ്ക്കു കൈമാറി.

മധു കോഡ കള്ളപ്പണ നിക്ഷേപ അപവാദം 2009 ഒക്ടോബര്‍ 10-ാം തീയതി, അന്നത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി മധു കോഡയ്‌ക്കെതിരെ, 4,000 കോടിയിലേറെ രൂപ കള്ളപ്പണം നിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തപ്പെട്ടു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍, 4,000 കോടി രൂപ വിലമതിക്കുന്ന-ഒരു കാലത്ത് അദ്ദേഹം ഭരിച്ചിരുന്ന സംസ്ഥാനത്തിന്റെ വാര്‍ഷിക ബജറ്റിന്റെ ഏകദേശം അഞ്ചിലൊന്ന്-സ്വത്തുക്കള്‍ കണ്ടെത്തി. മുംബൈയില്‍ ഹോട്ടലുകളും മൂന്നു കമ്പനികളും, കൊല്‍ക്കത്തയില്‍ വസ്തു, തായ്‌ലന്‍ഡില്‍ ഒരു ഹോട്ടല്‍, ലൈബീരിയയില്‍ കല്‍ക്കരി ഖനി എന്നിവയൊക്കെ ഈ സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നുവെന്നു പറയപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സഹായികളിലൊരാളായ ബിനോദ് സിന്‍ഹ ഇപ്പോള്‍ ജയിലിലാണ്; മറ്റൊരാളായ സഞ്ജയ് ചൗധരി ദുബായിലേക്കു കടന്നുകളഞ്ഞു. ഹൊത്‌വാറിലെ ബിന്‍സ മുന്‍ഡ സെന്‍ട്രല്‍ ജയിലിലെ ഏതൊരു തടവുകാരനെയും പോലെ മധു കോഡ ഇപ്പോള്‍ തന്റെ ജീവിതകാലം ചെലവഴിക്കുന്നു.

1971 ജനവരി 6 നു ജനിച്ച മധു കോഡ 2006 സപ്തംബര്‍ 18-ാം തീയതി ജാര്‍ഖണ്ഡിന്റെ അഞ്ചാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 2008 ആഗസ്ത് 23 ന് രാജി വെക്കുന്നതുവരെ തത്സ്ഥാനത്തു തുടര്‍ന്നു; ഷിബു സോറനാണ് അദ്ദേഹത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയായത്. ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്റെ സജീവപ്രവര്‍ത്തകനായാണ് മധു കോഡ തന്റെ രാഷ്ട്രീയജീവിതമാരംഭിച്ചത്. ഭാരതീയ ജനതാപാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 2000 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജഗന്നാഥപൂരില്‍നിന്നും മത്സരിച്ചു വിജയിച്ചു. ബാബുലാല്‍ മറാന്‍ഡി മുഖ്യമന്ത്രിയായ ഗവണ്‍മെന്റില്‍ മധു കോഡ പഞ്ചായത്തീരാജ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി. 2003-ല്‍ അര്‍ജുന്‍ മുണ്ഡ ഭരണമേറ്റെടുത്തപ്പോഴും അദ്ദേഹം ഈ വകുപ്പില്‍ത്തന്നെ തുടര്‍ന്നു.

2005-ല്‍ ജാര്‍ഖണ്ഡില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കോഡയ്ക്കു സ്ഥാനാര്‍ഥിത്വം നിഷേധിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിയായി അദ്ദേഹം ജഗന്നാഥ്പൂരില്‍നിന്നു വീണ്ടും മത്സരിച്ചു വിജയിച്ചു. പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് തന്റെ തൊട്ടടുത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്പിച്ചത്. സംസ്ഥാനഭരണത്തിനുള്ള ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ കോഡ അര്‍ജുന്‍ മുണ്ഡ നയിക്കുന്ന ബി.ജെ.പി. ഗവണ്‍മെന്റിനെ പിന്തുണയ്ക്കാമെന്നു സമ്മതിച്ചുകൊണ്ട് ഖനി-ഭൂവകുപ്പിന്റെ മന്ത്രിയായി ചുമതലയേറ്റെടുത്തു. 2006 സപ്തംബറില്‍ മധു കോഡയും മറ്റ് മൂന്നു സ്വതന്ത്ര അംഗങ്ങളും മുണ്ഡ ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട്, അതിനെ ന്യൂനപക്ഷ ഗവണ്‍മെന്റാക്കിത്തീര്‍ത്തു. തുടര്‍ന്നുള്ള കാലം, പ്രതിപക്ഷമായ ഐക്യപുരോഗമന സഖ്യത്തിന്റെ സമവായ സ്ഥാനാര്‍ഥിയായി തീരുമാനിക്കപ്പെട്ടപ്പോള്‍ അദ്ദേഹം മുഖ്യമന്ത്രിയായി.
2 ജി സ്‌പെക്ട്രം അഴിമതി
മൊബൈല്‍ ടെലിഫോണുകള്‍ക്കു വേണ്ട 2 ജി സബ്‌സ്‌ക്രിപ്ഷനുകളുണ്ടാക്കാനുപയോഗിക്കുന്നതിനുള്ള ഫ്രീക്വന്‍സി അനുമതി ലൈസന്‍സുകള്‍ മൊബൈല്‍ കമ്പനികള്‍ക്ക് നിയമവിരുദ്ധമായി വില കുറച്ചു നല്കി എന്നതിന്റെ പേരില്‍ ഇന്ത്യാ ഗവണ്‍മെന്റിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അഴിമതി വിവാദമാണ് 2 ജി സ്‌പെക്ട്രം വിവാദം. 3 ജി ലൈസന്‍സുകളില്‍നിന്നും ശേഖരിച്ച പണത്തിന്റെ അടിസ്ഥാനത്തില്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടു പ്രകാരം ഖജനാവിനു സംഭവിച്ച നഷ്ടം 1,76,379 കോടി രൂപ (39.16 ബില്യന്‍ യു.എസ് ഡോളര്‍)യാണ്.

2008 ലാണ് 2 ജി ലൈസന്‍സുകള്‍ അനുവദിച്ചു നല്കിയത്. രേഖകളുടെ കാര്യത്തില്‍ സുബ്രഹ്മണ്യം സ്വാമിയുടെ പരാതി സുപ്രീംകോടതി കേട്ടപ്പോഴും രാഷ്ട്രീയ ഉപജാപകയായ നീരാറാഡിയയെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിച്ചപ്പോഴുമാണ് അഴിമതി പൊതുജനശ്രദ്ധയില്‍പെട്ടത്. അഴിമതി പുറത്തുകൊണ്ടുവരാന്‍ സഹായിച്ച, എന്‍.ഡി.എ. ഗവണ്‍മെന്റില്‍ ടെലികോം മന്ത്രിയായിരുന്ന അരുണ്‍ ഷൂരിയാണ് കള്ളത്തരം പരസ്യമാക്കിയത്; ടെലികോം ലൈസന്‍സുകള്‍ക്ക് അനുമതി നല്കുന്നതില്‍ യു.പി.എ. ഗവണ്‍മെന്റിന്റെ നയത്തിലെ നിരവധി പഴുതുകളും അദ്ദേഹം പുറത്തുകൊണ്ടുവന്നു.

ആഭ്യന്തര മന്ത്രാലയത്തില്‍നിന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നും ഉത്തരവുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് 2008-ല്‍ ആദായനികുതി വകുപ്പ് നീരാറാഡിയയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താനാരംഭിച്ചു. നീരാറാഡിയ ചാരപ്രവൃത്തി ചെയ്തുവെന്ന ആരോപണത്തിന്മേല്‍ നടക്കുന്ന അന്വേഷണത്തിനു സഹായകമാകുന്നതിനു വേണ്ടിയാണ് ഇതു ചെയ്തത്. 300 ദിവസത്തിലേറെ റെക്കോഡ് ചെയ്ത സംഭാഷണങ്ങളില്‍ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കപ്പെട്ടു. ചോര്‍ന്ന ടേപ്പുകളെക്കുറിച്ച് കൊഴുത്തുവന്ന വിവാദം മാധ്യമങ്ങളില്‍ നീരാറാഡിയ ടേപ്പ് വിവാദം എന്നറിയപ്പെട്ടു.

രാഷ്ട്രീയക്കാരും പത്രക്കാരും കോര്‍പ്പറേഷനും തമ്മിലുള്ള ചില സംഭാഷണങ്ങളായിരുന്നു ടേപ്പില്‍. കരുണാനിധിയെപ്പോലുള്ള രാഷ്ട്രീയക്കാര്‍, ബര്‍ഖാ ദത്ത്, വീര്‍ സാങ്‌വി, പ്രഭു ചാവ്‌ല തുടങ്ങിയ ജേണലിസ്റ്റുകള്‍, ടാറ്റാ ഗ്രൂപ്പ് പോലുള്ള വ്യവസായസ്ഥാപനങ്ങള്‍-ഒക്കെ ഈ സംഭാഷണങ്ങളില്‍ പങ്കാളികളാവുകയോ പരാമൃഷ്ടരാവുകയോ ചെയ്തു.

രാജ 2 ജി സ്‌പെക്ട്രം ലൈസന്‍സുകളുടെ വിപണിവിലയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് അവയുടെ വില്പനയ്ക്കു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുകൊടുത്തു. കുറഞ്ഞ ആസ്തിയുള്ള സ്വാന്‍ ടെലികോം എന്ന ഒരു പുതിയ കമ്പനി 1,537 കോടി രൂപയ്ക്ക് (341.21 ദശലക്ഷം യു.എസ്. ഡോളര്‍) ഒരു ലൈസന്‍സ് വാങ്ങി. തൊട്ടുപിന്നാലെ ഭരണസമിതി യോഗം ചേര്‍ന്ന് കമ്പനിയുടെ 45 ശതമാനം ഓഹരി എറ്റിസലാറ്റിന് 4,200 കോടി രൂപയ്ക്ക് (932.4 ദശലക്ഷം യു.എസ്. ഡോളര്‍) വിറ്റു. ഇതേപോലെ റിയല്‍ എസ്റ്റേറ്റില്‍ നേരത്തേ നിക്ഷേപിച്ചിരുന്ന ഒരു കമ്പനി യൂണിടെക് ഗ്രൂപ്പ് 1,661 കോടി രൂപയ്ക്ക് (368.74 ദശലക്ഷം യു.എസ്. ഡോളര്‍) ലൈസന്‍സ് വാങ്ങി. ഉടന്‍ തന്നെ കമ്പനിയുടെ ഭരണസമിതി കൂടി അവരുടെ വയര്‍ലെസ് വിഭാഗത്തിന്റെ 60 ശതമാനം ഓഹരികള്‍ 6,200 കോടി രൂപയ്ക്ക് (1.38 ബില്യന്‍ യു.എസ്. ഡോളര്‍) ടെലിനോര്‍ എന്ന കമ്പനിക്കു വിറ്റു.

ലൈസന്‍സുകള്‍ അവയുടെ വിപണിവിലയ്ക്കായിരിക്കണം വില്ക്കപ്പെടേണ്ടത് എന്നാണ് ലൈസന്‍സുകളുടെ വില്പനയുടെ സ്വഭാവം. കൂടിയ ലാഭത്തില്‍ ലൈസന്‍സുകള്‍ പെട്ടെന്നു മറിച്ചു വിറ്റുപോയി എന്ന വസ്തുത സൂചിപ്പിക്കുന്നത്, വില്പനദല്ലാളന്മാര്‍ വിപണിവിലയിലും കുറഞ്ഞ വിലയ്ക്ക് ലൈസന്‍സുകള്‍ നല്കി എന്നാണ്. ഒമ്പതു കമ്പനികള്‍ ലൈസന്‍സുകള്‍ വാങ്ങിച്ചു. അവര്‍ വാര്‍ത്താവിനിമയ-വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തിലേക്ക് ഒന്നിച്ച് 10,772 കോടി രൂപ (2.39 ബില്യന്‍ യു.എസ്. ഡോളര്‍) അടച്ചു. ഈ ലൈസന്‍സ് അനുമതി നല്കുന്നതിനായി പ്രതീക്ഷിക്കപ്പെടുന്ന തുക, കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണക്കു പ്രകാരം 176,700 കോടി രൂപ (39.23 ബില്യന്‍ യു.എസ.് ഡോളര്‍)യായിരുന്നു.

2010 നവംബര്‍ ആദ്യം, എ. രാജയെ അഴിമതിക്കുറ്റങ്ങളില്‍നിന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധി സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ജയലളിത എ. രാജയുടെ രാജിക്കായി മുറവിളി കൂട്ടി. നവംബര്‍ പകുതിയാവുമ്പോഴേക്കും എ. രാജ രാജിവെച്ചു. നവംബര്‍ മധ്യത്തില്‍ യൂണിടെക്, എസ് ടെല്‍, ലൂപ് മൊബൈല്‍, ഡാറ്റാകോം (വീഡിയോകോണ്‍), എറ്റിസലാറ്റ് എന്നീ കമ്പനികള്‍ക്ക്, ഇവയ്ക്ക് അനുവദിച്ചു നല്കിയ 85 ലൈസന്‍സുകള്‍ക്കും അപേക്ഷിച്ച സമയത്ത് വേണ്ടത്ര മൂലധനം ഉണ്ടായിരുന്നില്ലെന്ന തന്റെ തീര്‍പ്പിന് മറുപടി നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കംട്രോളര്‍ വിനോദ് റായ് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു; അവ നിയമവിരുദ്ധമാണെന്നും അതില്‍ പറഞ്ഞിരുന്നു. ഈ കമ്പനികള്‍ നിലവില്‍ ചില ഉപഭോക്തൃസേവനങ്ങള്‍ ലഭ്യമാക്കുന്നതിനാല്‍ അവയുടെ ലൈസന്‍സ് അസാധുവാക്കുകയില്ലെന്നും മറിച്ച്, കനത്ത തുക പിഴ ചുമത്തുമെന്നും ചില മാധ്യമകേന്ദ്രങ്ങള്‍ അനുമാനിച്ചു.

വിവിധ ആരോപണങ്ങളോടുള്ള പ്രതികരണമെന്ന നിലയില്‍ ഇന്ത്യാ ഗവണ്‍മെന്റ് അന്നു ചുമതല വഹിച്ചിരുന്ന ടെലികോം മന്ത്രി എ. രാജയെ മാറ്റി കപില്‍ സിബലിനെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിച്ചു. മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രിയായിരുന്ന അദ്ദേഹം അതിനു
പുറമേ ടെലികോം വകുപ്പു കൂടി ഏറ്റെടുത്തു. പറഞ്ഞു കേള്‍ക്കുന്ന 'സാങ്കല്പിക'നഷ്ടങ്ങള്‍ പിഴച്ച കണക്കുകൂട്ടലുകളുടെ ഫലമായി സംഭവിച്ചതാണെന്നും യഥാര്‍ഥ നഷ്ടം ഒന്നുമില്ലെന്നും കപില്‍ സിബല്‍ എതിര്‍വാദമുയര്‍ത്തി.

എ. രാജ, മറ്റു നാല് ടെലികോം ഉദ്യോഗസ്ഥര്‍-മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ, രാജയുടെ പേഴ്‌സനല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയ, ടെലികോം മെമ്പര്‍ കെ. ശ്രീധര്‍, ടെലികോം ഡിപ്പാര്‍ട്ട്‌മെന്റ് ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എ.കെ. ശ്രീവാസ്തവ-എന്നിവരുടെ കാര്യത്തില്‍ 2010 ഡിസംബര്‍ 8-ാം തീയതി സി.ബി.ഐ. റെയ്ഡ് നടത്തി. 2011 ഫിബ്രവരി 2-ാം തീയതി എ.രാജ, രാജയുടെ പേഴ്‌സനല്‍ സെക്രട്ടറി ആര്‍.കെ ചന്ദോലിയ, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ എന്നിവരെ സി.ബി.ഐ. അറസ്റ്റു ചെയ്തു. പുറത്തുവിട്ട റാഡിയ ടേപ്പുകളില്‍ നീരാറാഡിയയുടെ സംഭാഷണങ്ങളില്‍ എ. രാജയും ആര്‍. കെ. ചന്ദോലിയയും ഉണ്ടായിരുന്നു. 2 ജി സ്‌പെക്ട്രം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനാമിക്‌സ് ബല്‍വാസ് (ഡി.ബി.) ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ ഷഹിദ് ഉസ്മാന്‍ ബല്‍വയെ 2011 ഫിബ്രവരി 8 ന് സി.ബി.ഐ. അറസ്റ്റു ചെയ്തു. എ. രാജയുടെ അടുത്തയാളായി കരുതപ്പെട്ടിരുന്ന ഷഹിദ് ഉസ്മാന്‍ ബല്‍വ, മുന്‍ ടെലികോം മന്ത്രി സ്വീകരിച്ചതായി ആരോപിക്കപ്പെട്ട കൈക്കൂലിപ്പണം വഴിതിരിച്ചു കൊണ്ടുപോകുന്നതിനു വഴിയൊരുക്കിയെന്ന് ആദായനികുതി വകുപ്പില്‍നിന്നും ലഭിച്ച തെളിവ് സി.ബി.ഐയുടെ പക്കലുണ്ടായിരുന്നു. 2011 മാര്‍ച്ച് 29-ാം തീയതി, ഡി.ബി-എറ്റിസലാറ്റ് ഗ്രൂപ്പിന്റെ അറസ്റ്റു ചെയ്യപ്പെട്ട മുന്‍ മാനേജിങ് ഡയറക്ടര്‍ ഷഹിദ് ബല്‍വയുടെ അനുജന്‍ അസിഫ് ബല്‍വയെയും രാജീവ് അഗര്‍വാളിനെയും ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) വകയായ കലൈഞ്ജര്‍ ടി.വി ചാനലിന് പണം മാറ്റിയതില്‍ പങ്കുണ്ടെന്നുള്ള ആരോപണത്തിന്റെ പേരില്‍, ഡല്‍ഹിയില്‍ വെച്ച് സി.ബി.ഐ. അറസ്റ്റു ചെയ്തു.

ഒമ്പതു വ്യക്തികളുടെയും മൂന്ന് കമ്പനികളുടെയും പേരെടുത്തു പറഞ്ഞിട്ടുള്ള, 2 ജി സ്‌പെക്ട്രം അഴിമതി കേസിലെ 80,000 പേരുള്ള പ്രഥമ കുറ്റപത്രം ഡല്‍ഹിയിലെ പ്രത്യേക കോടതി മുന്‍പാകെ 2011 ഏപ്രില്‍ 2 ന് സി.ബി.ഐ. സമര്‍പ്പിച്ചു. കുറ്റാരോപിതരുടെ തെറ്റായ പ്രവൃത്തികള്‍ ഗവണ്‍മെന്റ് ഖജനാവിന്, കിട്ടേണ്ടിയിരുന്ന 30,985 കോടി രൂപ നഷ്ടപ്പെടുത്തി എന്ന് അതില്‍ പറയുന്നു.

അറസ്റ്റു ചെയ്യപ്പെട്ട മുന്‍ ടെലികോം മന്ത്രി എ. രാജ, അറസ്റ്റിലായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹുറ, എ. രാജയുടെ അറസ്റ്റിലായ പേഴ്‌സനല്‍ സെക്രട്ടറി ആര്‍.കെ. ചന്ദോലിയ, സ്വാന്‍ ടെലികോമിന്റെ (ഇപ്പോള്‍ എറ്റിസലാറ്റ്-ഡി.ബി.) അറസ്റ്റിലായ മുന്‍ ഡയറക്ടര്‍ ഷഹിദ് ഉസ്മാന്‍ ബല്‍വ, യൂണിടെക് ലിമിറ്റഡിന്റെയും യൂണിടെക് വയര്‍ലെസ്സിന്റെയും മാനേജിങ് ഡയറക്ടര്‍ സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ ഗ്രൂപ്പ് എം.ഡി ഗൗതം ദോഷി, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഹരി നായര്‍, റിലയന്‍സ് അനില്‍ ധീരുഭായി അംബാനി ഗ്രൂപ്പിന്റെയും റിലയന്‍സ് ടെലികോം ലിമിറ്റഡിന്റെയും സീനിയര്‍ വൈസ് പ്രസിഡന്റ് സുരേന്ദ്ര പിപാര, സ്വാന്‍ ടെലികോമിന്റെ ഡയറക്ടറും, ഡി.ബി. റിയാല്‍റ്റിയുടെ മാനേജിങ് ഡയറക്ടറുമായ വിനോദ് ഗോയങ്ക എന്നിവരെല്ലാം കുറ്റാരോപിതരില്‍ ഉള്‍പ്പെടുന്നു. അതില്‍ പറഞ്ഞിട്ടുള്ള മൂന്നു കമ്പനികള്‍ സ്വാന്‍ ടെലികോം, യൂണിടെക് വയര്‍ലെസ്, റിലയന്‍സ് ടെലികോം എന്നിവയാണ്. ആദ്യത്തെ കുറ്റപത്രത്തില്‍ ഉപജാപകയായ നീര റാഡിയയെയും മറ്റു 124 പേരെയും സാക്ഷികളായി പേരെടുത്തു പറഞ്ഞിട്ടുണ്ട്.
ആദര്‍ശ് ഹൗസിങ് സൊസൈറ്റി അഴിമതി
മുംബൈ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോപ്പറേറ്റീവ് സൊസൈറ്റിയാണ് ആദര്‍ശ് ഹൗസിങ് സൊസൈറ്റി. യുദ്ധത്തില്‍ മരിച്ച ഭടന്മാരുടെ വിധവകള്‍ക്കും കാര്‍ഗില്‍ യുദ്ധത്തിലെ സേനാനികള്‍ക്കുമായി പ്രത്യേകം നീക്കിവെച്ചിട്ടുള്ളതായിരുന്നു അത്. ആദര്‍ശ് സൊസൈറ്റി വക കെട്ടിട നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ നിയമലംഘനങ്ങളുണ്ടായിട്ടുണ്ടെന്ന വിവരം 2010-ല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുസമൂഹത്തെ അറിയിച്ചു. കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉദ്യോഗസ്ഥര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും, കാര്‍ഗില്‍ യുദ്ധത്തില്‍ യാതൊരു പങ്കുമില്ലാത്തവര്‍ക്കും അനുവദിച്ചതുമായി ബന്ധപ്പെട്ട് അവ അനുവദിക്കുന്നതിനെക്കുറിച്ചും ആദര്‍ശ് സൊസൈറ്റിയുടെ കെട്ടിടം നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടും ചോദ്യങ്ങളുയര്‍ന്നു.

ഇന്ത്യന്‍ പ്രതിരോധ സേനാവിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ട തീരമേഖലയായി കരുതുന്ന മുംബൈയിലെ കൊളാബ എന്ന മോടിയാര്‍ന്ന പ്രദേശത്താണ് ആദര്‍ശ് സൊസൈറ്റിയുടെ കെട്ടിടം നിര്‍മിക്കപ്പെട്ടത്. അവിടെ നിരവധി ഇന്ത്യന്‍ പ്രതിരോധസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമങ്ങള്‍ സൊസൈറ്റി കാറ്റില്‍ പറത്തിയെന്നും ആരോപണമുയര്‍ന്നു. കുറെക്കാലമായി ഈ അഴിമതി പുറത്തുകൊണ്ടുവരാനായി മേധാപട്കറെ പോലുള്ള നിരവധി സാമൂഹികപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ അഴിമതിക്കാര്യത്തില്‍ രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും, കെട്ടിടനിര്‍മാതാക്കളും തമ്മിലുള്ള കുപ്രസിദ്ധമായ അവിശുദ്ധബന്ധത്തെ തുറന്നുകാട്ടുന്നത്, മഞ്ഞുമലയുടെ അറ്റം മാത്രമായിരിക്കുമെന്നു പറയപ്പെടുന്നു. ഈ സംഭവം അന്നത്തെ മുഖ്യമന്ത്രി അശോക് ചവാന്റെ രാജിയിലേക്കു നയിച്ചു.

ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കുന്നതിനായി ആര്‍മിയും ഗവണ്‍മെന്റും നിരവധി ഉത്തരവുകളിറക്കി. ആദര്‍ശ് കോപ്പറേറ്റീവ് സൊസൈറ്റി ഫ്ലറ്റുകളില്‍ ഇപ്പോള്‍ താമസിക്കുന്ന ചിലയാളുകള്‍, തങ്ങള്‍ സ്വാധീനിച്ചോ സഹായം നേടിയോ ആണ് ഫ്ലറ്റുകള്‍ നേടിയതെന്ന ആരോപണം നിഷേധിച്ചുകൊണ്ടുതന്നെ തങ്ങളുടെ ഫ്ലറ്റുകള്‍ ഒഴിയാന്‍ സന്നദ്ധത കാണിച്ചു.

നിയമം ലംഘിച്ചാണ് സൊസൈറ്റി കെട്ടിടം നിര്‍മിച്ചതെന്നുള്ളതും അവര്‍ നിഷേധിച്ചു. പ്രദീപ് വ്യാസ് എന്ന ഉദ്യോഗസ്ഥന്‍ മൂലം ലോകസഭ തെറ്റിദ്ധരിക്കപ്പെട്ടു എന്നും മാധ്യമങ്ങള്‍ പുറത്തറിയിച്ചു.
2011 ജനവരി 16-ാം തീയതി വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവുപ്രകാരം അനധികൃതമായി നിര്‍മിക്കപ്പെട്ടിട്ടുള്ള കെട്ടിടസമുച്ചയം അപ്പാടെ പൊളിച്ചുനീക്കി ആ പ്രദേശം അതിന്റെ പൂര്‍വസ്ഥിതിയില്‍ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ടു.

(അണ്ണ ഹസാരെ: അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഇന്ത്യന്‍ മുഖം എന്ന പുസ്തകത്തില്‍ നിന്ന്)